tag:blogger.com,1999:blog-63799898283272674272024-03-14T13:56:26.259+05:30കുത്തിവരcolourful thoughts from a black&white heart.വലിയവരക്കാരന്‍http://www.blogger.com/profile/17708276141806311630noreply@blogger.comBlogger255125tag:blogger.com,1999:blog-6379989828327267427.post-33713660038069478272022-03-16T20:18:00.001+05:302022-03-16T20:21:00.709+05:30ആശുപത്രിയിലെ വര<p>ഹോളിക്രോസ് ആശുപത്രിയുടെ ഇടനാഴിയിൽ കാത്തിരിക്കുമ്പോഴാണ് ജാലകപ്പടിയിലായി ഈ <a href="https://youtube.com/shorts/tFb2wfErQaQ?feature=share" target="_blank">പൂപ്പാലികയും പുസ്തകവും</a> കണ്ടത്. A charcoal sketch.</p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEjcFpig2ssOu5c-czKXHwYYkjgKreP2bULMZJq_3OLcRbUEcuW_Lo5d_OFlMgLUw6WTrXZAnRm8xcG9IcGWLyw0tozJs-2-9tTDiLtxg_UEiT_uFRzhVtEU5JIDSFUM_SXhFYODsjnyhPjnm0-Z3EPznyqwOsXDoCCpqGQEmH53Mx7QSTQTOO0Ih6E=s1924" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1364" data-original-width="1924" height="430" src="https://blogger.googleusercontent.com/img/a/AVvXsEjcFpig2ssOu5c-czKXHwYYkjgKreP2bULMZJq_3OLcRbUEcuW_Lo5d_OFlMgLUw6WTrXZAnRm8xcG9IcGWLyw0tozJs-2-9tTDiLtxg_UEiT_uFRzhVtEU5JIDSFUM_SXhFYODsjnyhPjnm0-Z3EPznyqwOsXDoCCpqGQEmH53Mx7QSTQTOO0Ih6E=w607-h430" width="607" /></a></div><p></p><p><br /></p>വലിയവരക്കാരന്‍http://www.blogger.com/profile/17708276141806311630noreply@blogger.com0tag:blogger.com,1999:blog-6379989828327267427.post-40643272853300958542022-02-27T17:20:00.002+05:302022-02-27T17:30:58.013+05:30തിരികെക്കിട്ടിയ പെൻസിൽ പ്രേമം <p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEjO8Feac3gahm6ywM-Wnz5hAQyaOP6cescO7b88ODIKNbidbrdbflMy2nDhsqLXOByAERQwamhCo_-_me-TglTdzh_q6CBDxVaqD5JuoBu0Tmrcn6ksrba3S6xrsj943KfF_OpbuxNdBtZ8dqLPbEY84thUTpZ7HN5jVgtyXNzEA3CxTYP7N9z_p9o=s2076" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="2076" data-original-width="2076" height="194" src="https://blogger.googleusercontent.com/img/a/AVvXsEjO8Feac3gahm6ywM-Wnz5hAQyaOP6cescO7b88ODIKNbidbrdbflMy2nDhsqLXOByAERQwamhCo_-_me-TglTdzh_q6CBDxVaqD5JuoBu0Tmrcn6ksrba3S6xrsj943KfF_OpbuxNdBtZ8dqLPbEY84thUTpZ7HN5jVgtyXNzEA3CxTYP7N9z_p9o=w194-h194" width="194" /></a></div><br /> ചാർകോൾ പെൻസിലും ചാർകോൾ സ്റ്റിക്കും ബ്രഷും പേനയുമൊക്കെ ഉപയോഗിച്ച് വരയ്ക്കുന്നത് പതിവാക്കിയതോടെ പഴയ ആ സാധാരണ പെൻസിലുകളെ ഏറെക്കുറേ മറന്നു തുടങ്ങിയിരുന്നു. ഒരു വസ്തു പഠനം ചെയ്യാൻ തോന്നിയപ്പോൾ മീഡിയം പെൻസിൽ മതി എന്നങ്ങ് തീരുമാനിച്ചു. HB യും 10 B യും കൊണ്ടൊരു സ്റ്റിൽ ലൈഫ് ഡ്രോയിങ് : <a href="https://youtu.be/OeBlhW5nCgk" target="_blank">https://youtu.be/OeBlhW5nCgk</a><p></p>വലിയവരക്കാരന്‍http://www.blogger.com/profile/17708276141806311630noreply@blogger.com0tag:blogger.com,1999:blog-6379989828327267427.post-86289104068704283202021-10-07T19:16:00.004+05:302021-10-07T19:22:28.269+05:30പിയേത്ത<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjhyphenhyphenzXDc1Fh3KCu1cZF26l8xM6Pd8IdqqAbFbfLSYQ0mxFLSHNEXkPssTqcVBMJ0UH3ilzBDBl_uZyYzgqP-gApuPBjgbxHaMcQfBWOnqZ-TUGaPtVtyAfqDAtZ0_OTlLqowWysfA4f_O4/s594/PIETA.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="594" data-original-width="472" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjhyphenhyphenzXDc1Fh3KCu1cZF26l8xM6Pd8IdqqAbFbfLSYQ0mxFLSHNEXkPssTqcVBMJ0UH3ilzBDBl_uZyYzgqP-gApuPBjgbxHaMcQfBWOnqZ-TUGaPtVtyAfqDAtZ0_OTlLqowWysfA4f_O4/s320/PIETA.jpg" width="254" /></a></div><br /> തൃശ്ശൂരിൽ നിന്നും കോട്ടയത്തേക്ക് വരുന്ന വഴി ഒരു പള്ളിമുറ്റത്ത് മൈക്കലാഞ്ചലോയുടെ പിയേത്തെ - യെ അനുകരിച്ച് ചെയ്ത ഒരു വലിയ ശില്പമുണ്ട്. ഒരു ചെറു വെള്ളച്ചാട്ടവും മരങ്ങളുമൊക്കെയായി ഭംഗിയുള്ള ഒരു സ്ഥലം. കലുങ്കിലിരുന്ന് പ്രതിമ നോക്കി ഒരു സ്കെച് ചെയ്തു. വര കഴിഞ്ഞപ്പോഴേക്കും പടം പാറിപ്പറന്ന് കുത്തിയൊലിക്കുന്ന വെള്ളത്തിലോട്ടങ്ങ് വീണു ! ക്യാമറയും കൂടെ ചാടാഞ്ഞത് ഭാഗ്യം ☺️<p></p><p><a href="https://youtu.be/5bbjWESgdsE">വരയുടെ വീഡിയോ ഇവിടെ കാണാം</a></p><p>( RLV യിൽ നിന്നും ശിൽപ്പകല പഠിച്ചിറങ്ങിയ ശ്രീ അപ്പുക്കുട്ടനാണ് ഈ ശില്പം നിർമ്മിച്ചത് എന്നറിയാൻ കഴിഞ്ഞു )</p><p><br /></p>വലിയവരക്കാരന്‍http://www.blogger.com/profile/17708276141806311630noreply@blogger.com0tag:blogger.com,1999:blog-6379989828327267427.post-16178594617795130942021-10-07T18:53:00.002+05:302021-10-07T19:01:30.437+05:30കണ്ടം വര<p> വൈക്കത്തു നിന്നും തിരുവല്ലയ്ക്കു വരുന്ന വഴിയാണ് റോഡിനിരുവശവുമായി പരന്നുകിടന്ന പുഞ്ചപ്പാടം കണ്ടത്. നേരമിരുട്ടിത്തുടങ്ങിയെങ്കിലും വണ്ടി നിർത്താൻ തന്നെ തീരുമാനിച്ചു. വരയ്ക്കിടയിൽ ഒരാൾ വന്നു ചോദിച്ചു : "ഇതും സിനിമയ്ക്കു വേണ്ടിയാണോ ?" ഞാനൊന്നമ്പരന്നു. പിന്നെയാണറിഞ്ഞത്. തൊട്ടപ്പുറത്ത് 'വരാൽ ' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയാണെന്ന്. </p><p><a href=" https://youtu.be/8sc2brqpOQM" target="_blank"></a></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh16hy7qqsCY5LvufLOCGU6ohbMiNzlIfCEq8xd4M_7-J_Uytd_Gje8Z0INPH10n2gVgFwpnygjVSuY6EbAolKYHCRT1-MG2GU2-XifIjf6N9ru_PeZ8eJE8nhM1Mjes7DBEFfQ7WiNSUM/s360/PADDY+FIELD+SKETCH.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="360" data-original-width="198" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh16hy7qqsCY5LvufLOCGU6ohbMiNzlIfCEq8xd4M_7-J_Uytd_Gje8Z0INPH10n2gVgFwpnygjVSuY6EbAolKYHCRT1-MG2GU2-XifIjf6N9ru_PeZ8eJE8nhM1Mjes7DBEFfQ7WiNSUM/s320/PADDY+FIELD+SKETCH.jpg" width="176" /></a></div><br />വരയുടെ വീഡിയോ ഇവിടെ കാണാം <p></p>വലിയവരക്കാരന്‍http://www.blogger.com/profile/17708276141806311630noreply@blogger.com0tag:blogger.com,1999:blog-6379989828327267427.post-84876455021158281182019-07-24T21:15:00.003+05:302019-07-24T21:19:41.030+05:30വാഴത്തോപ്പിലെ ഉച്ചമയക്കം<div dir="ltr" style="text-align: left;" trbidi="on">
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiHas4ThLP7xSlDgOllsscyPEmbYRgj1uUeVOJvkZrdm0xtCAdk8WjI1wbtKqP3qUr3W8JCPOyMQQb-3fyv_YAdRQcRlSBwlGaLAZc_xjoTI1QOqA3NRevG3f_oCPTht7pG5HO4nodHXOg/s1600/vazhathoppile+uchamayakkam.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="943" data-original-width="1080" height="348" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiHas4ThLP7xSlDgOllsscyPEmbYRgj1uUeVOJvkZrdm0xtCAdk8WjI1wbtKqP3qUr3W8JCPOyMQQb-3fyv_YAdRQcRlSBwlGaLAZc_xjoTI1QOqA3NRevG3f_oCPTht7pG5HO4nodHXOg/s400/vazhathoppile+uchamayakkam.jpg" width="400" /></a></div>
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
തിരുവനന്തപുരത്തെ 'പരമ്പര' ചിത്ര പ്രദർശനത്തിന് കൊടുക്കാനായി രണ്ടു ചിത്രങ്ങൾ വരച്ചു. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
ക്യാൻവാസ് തുണിയിൽ ആയിരുന്നു വരച്ചത്. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
അവ ഒന്ന് ഫ്രെയിം ചെയ്ത് എടുക്കാനായി ചാലക്കമ്പോളത്തിനകത്തുള്ള ഭാവഗീതം എന്ന ഫ്രെയിമിങ് യൂണിറ്റിൽ ഒരു ദിവസം ഉച്ചയ്ക്ക് ചെന്നു.</div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
പടങ്ങൾ വൈകുന്നേരത്തോടെ ഫ്രെയിം ചെയ്തു തിരികെ നൽകാമെന്ന് അവർ പറഞ്ഞു. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
'മുബാറക്ക് ' എന്ന മീൻ വിഭവങ്ങൾ ലഭിക്കുന്ന ഹോട്ടലിൽ നിന്നും ഊണും കഴിച്ച് ചെറിയ ചാറ്റൽ മഴയത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുറ്റത്തേക്ക് മെല്ലെ നടന്നു.</div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
പത്മതീർത്ഥക്കുളത്തിന്റെ ഓരത്തിരുന്ന് ഒരു സ്കെച്ച് ചെയ്യാം എന്ന് കരുതിയപ്പോൾ മഴ കലശലായി. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
രണ്ടു മണിക്കൂർ ഇനി എങ്ങനെ ചെലവഴിക്കണം എന്ന് ആലോചിച്ച് ഇരുന്നപ്പോഴാണ് പാലസ് മ്യൂസിയത്തിന്റെ ബോർഡ് കണ്ടത്. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
ടിക്കറ്റെടുത്ത് ഉള്ളിൽ കയറി. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
'കുതിരമാളിക', 'ചിത്രശാല' - എന്നിങ്ങനെ രണ്ട് മ്യൂസിയങ്ങൾ ആണ് അവിടെ ഉള്ളത്. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
ചിത്രശാലയിലേക്കാണ് ഞാൻ ടിക്കറ്റ് എടുത്തത്. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
തടിയൻ കുമ്മായ ഭിത്തികളും തടികൊണ്ടുള്ള മച്ചും ഒക്കെച്ചേർന്ന് പഴയ കാലത്തെ ഗാംഭീര്യം സ്ഫുരിക്കുന്ന തച്ചു പണികൾ. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
'കുതിരമാളിക' പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നു.</div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
കെട്ടിടങ്ങൾക്ക് ചുറ്റും തെങ്ങും വാഴയും ഒക്കെയായി ഒട്ടേറെ മരങ്ങളും ചെടികളുമുണ്ട്. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
എല്ലാം മഴയത്ത് നനഞ്ഞ്, തിളങ്ങി, ചാഞ്ചാടുന്നു. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
ഇരുവശവും കൽത്തൂണുകളും മുകളിൽ ഓടിന്റെ മേൽക്കൂരയും ഉള്ള കല്ലുപാകിയ നീളൻ നടപ്പാത. ഇരുവശവും വാഴത്തോപ്പാണ്. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
ഞാൻ മെല്ലെ മുന്നോട്ടു നടക്കുമ്പോൾ എവിടെനിന്നോ ഒരു പെൺകുട്ടി മൂളുന്ന ഈണങ്ങൾ കേൾക്കാം. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
കർണാടക സംഗീതം ആണ്.</div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
ഒരു വാതിൽ കടന്ന് മുന്നോട്ടു പോയാൽ മൂളുന്ന ആളെ കാണാൻ പറ്റണം. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
എന്നാൽ ഞാൻ മുന്നോട്ടു പോയില്ല. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
ഇടനാഴിയുടെ അരമതിലിൽ അതാ ഒരു വൃദ്ധൻ മയങ്ങുന്നു. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
വാഴത്തോട്ടത്തിലെ വൃദ്ധ രൂപം പൂണ്ട ചിരഞ്ജീവിയായ ഒരു പഴയ ഭക്തനെ ഓർമ്മ വന്നു. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
വെള്ളത്താടി. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
സുഖ സുഷുപ്തിയിലാണ് ആള്. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
എതിർ ഭാഗത്തായി ഇരിക്കാൻ നല്ല ഒരു കൽപടിയുണ്ട്.</div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
ഞാൻ സഞ്ചി തുറന്ന് കരിയും കടലാസും എടുത്തു. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
എന്നിട്ട് അവിടെ കുത്തിയിരുന്നു. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
വൃദ്ധന് പിന്നിൽ മഴച്ചാറലിൽ അനങ്ങുന്ന വാഴക്കൈകൾ. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
വരയൊന്നു തുടങ്ങിയപ്പോഴേക്കും വരവായി കാവൽക്കാരൻ. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
ചോദ്യമായി. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
ഒച്ച പൊന്താത്ത ഉത്തരം പറയാൻ ഇത്തിരി കുഴങ്ങി. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
"ഓ! സ്വാമിയെ വരയ്ക്കുകയാണോ?" - ആത്മഗതവുമായി ആളു പോയി. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
കൂടെ സിൽബന്ധികളും. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
പിന്നെ ഒന്നും നോക്കിയില്ല. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
ഒറ്റയിരിപ്പിന് സ്കെച്ച് തീർത്തു. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
ചായം ചാലിച്ച് ഒരു വാഷ് കൊടുത്താൽ കുറച്ചുകൂടി മെച്ചപ്പെടും എന്ന് തോന്നി. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
സഞ്ചിക്കുള്ളിൽ ക്യാമലിൻറെ വാട്ടർ കളർ കേക്കുകളും ചൈനീസ് കാലിഗ്രഫി ബ്രഷും ഇരിപ്പുണ്ടായിരുന്നു.</div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
ഫ്ലാസ്ക്കിൽ നിന്നും വെള്ളം എടുത്തു. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
കൊടുത്തു, ഒരു നേർത്ത വാഷ്.</div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
മ്യൂസിയം കാണാൻ കുടുംബത്തോടൊപ്പം എത്തിയ രണ്ടു കുട്ടികൾ ചുറ്റും കൂടി.</div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
"ഞാനും ചിത്രം വരയ്ക്കും"- ഒരു കുട്ടി പറഞ്ഞു. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
"എനിക്ക് സമ്മാനങ്ങളും കിട്ടിയിട്ടുണ്ട് " - അവൾ കൂട്ടിച്ചേർത്തു. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
കുട്ടികൾക്കും കൂടെ വന്നവർക്കും ചിത്രം നന്നായി ഇഷ്ടപ്പെട്ടു.</div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
എനിക്ക് സന്തോഷമായി.<br />
മ്യൂസിയത്തിന്റെ ഉള്ളിലേക്ക് കയറുന്നതിനു മുമ്പ് വലതുഭാഗത്തുള്ള വീടിൻറെ ഉമ്മറത്ത് പാട്ട് മൂളിയ പെൺകുട്ടിയെ കണ്ടു. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
അവർ പിന്നെയും പാട്ടുകൾ മുളിക്കൊണ്ടേയിരുന്നു. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
ചിത്രശാലയിലെ ചിത്രങ്ങൾ ഓരോന്നും കണ്ടു കണ്ടു പടി കയറി രണ്ടാം നിലയിൽ നിലയിൽ എത്തി. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
ചില ഭാഗത്ത് വലിയ ജനാലകൾ ഉണ്ട്. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
പുറത്ത് അപ്പോഴും മഴ ചാറുന്നുണ്ട്.<br />
ഞാൻ ഓരോ ജനാലയിലൂടെയും പുറത്തേക്ക് നോക്കി. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
ഒരു ജനാലയ്ക്ക് പുറത്തായി പാട്ടു മൂളിയ പെൺകുട്ടിയുടെ വീട് കാണാമായിരുന്നു. </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
എന്നാൽ ആളെ അവിടെ കണ്ടില്ല.<br />
തിരിച്ചിറങ്ങുമ്പോൾ താഴത്തെ പടിയിൽ അതാ നിൽക്കുന്നു - പാട്ടുകാരി.<br />
"ചിത്രം വരച്ചത് നിങ്ങളാണോ?"<br />
"അത് എൻറെ അച്ഛനാണ്."</div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
"എന്നെ അതൊന്ന് കാണിക്കാമോ?'' </div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
വാ പൊളിച്ച ഞാൻ വേഗം വാതിൽക്കൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നും സ്കെച്ച് ബുക്ക് എടുത്ത്, ചിത്രം അവരെ കാണിച്ചു.</div>
<div align="center" dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<div dir="ltr">
<br /></div>
<div dir="ltr">
"എനിക്ക് ഇതിൻറെ ഒരു പകർപ്പ് വേണം" അവർ മൊബൈലെടുത്ത് കൽമതിലിൽ തുറന്നുവച്ച ചിത്ര പുസ്തകത്താളിന്റെ ചിത്രമെടുത്തു.</div>
</div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div align="center" dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<div dir="ltr">
"വാഴത്തോപ്പിലെ ഉച്ചമയക്കം"</div>
<div dir="ltr">
<br /></div>
</div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
</div>
<div align="center" dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<div dir="ltr">
(മ്യൂസിയത്തിന് പുറത്തിറങ്ങിയപ്പോൾ ഫോൺ അനങ്ങുന്നു. </div>
<div dir="ltr">
ഫ്രെയിമിങ് യൂണിറ്റിൽനിന്നാണ്.</div>
</div>
<div dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<br /></div>
<div align="center" dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">
<div dir="ltr">
''ചിത്രങ്ങൾ റെഡിയായിട്ടുണ്ട് ".)</div>
</div>
</div>
വലിയവരക്കാരന്‍http://www.blogger.com/profile/17708276141806311630noreply@blogger.com0tag:blogger.com,1999:blog-6379989828327267427.post-38471954362190176682017-05-09T08:52:00.001+05:302017-05-09T08:52:42.922+05:30മഹേഷിന്റെ ചാച്ചൻ / Maheshinte Chachan<iframe allowfullscreen="" frameborder="0" height="270" src="https://www.youtube.com/embed/QFyVi2pzxfA" width="480"></iframe><br /><br />
ഇത് കൊണ്ടാ ഞാൻ പേരക്കാ പറിക്കാത്തത്വലിയവരക്കാരന്http://www.blogger.com/profile/17708276141806311630noreply@blogger.com1tag:blogger.com,1999:blog-6379989828327267427.post-48271359994867329122017-04-14T12:18:00.003+05:302017-04-14T12:28:42.256+05:30ബെയ്ലി ബീവറേജസ് <div dir="ltr" style="text-align: left;" trbidi="on">
ഈ പ്രതിസന്ധി മറികടക്കാൻ ഒരു വഴി കാണുന്നുണ്ട് .. ഏനാത്തെ ബെയിലി പാലം പോലെ എല്ലാ ജില്ലയിലും .പട്ടാളത്തെ വിളിച്ചു യുദ്ധകാല അടിസ്ഥാനത്തിൽ ഒരു ഒന്നൊന്നര ബിൽഡിംഗ് അങ്ങ് പണിയിക്കുക. 24 കൗണ്ടറുകൾ വീതം വേണം. എല്ലാ ബസ് ഡിപ്പോ കളിൽനിന്നും അരമണിക്കൂർ ഇടവിട്ട് ബസുകൾ അങ്ങോട്ടു ഓടിക്കണം. അതോടെ ksrtc യും ലാഭത്തിലായിക്കോളും. ഇനി എവിടെ വേണമെന്നായിരിക്കും ? ഓരോ ജില്ലയിലെയും സ്പോട്ട് കണ്ടെത്താനും ഒരു വഴിയുണ്ട്. ഒരു കേസ് ഹെനിക്കെൻ<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgyqatyTElaJiqOZcv6Vrq3rgXPMcPTXzsT9XYonKpIaf8Tf3qmPwWEBun_p8iS5kfvR0BG0y3PwBQckKyX_-h_3CdKS6vUVEX-fwpNMXtNrRc6trSxgYwsxSktlAUqPKcR_xYpKqMpLak/s1600/thengukettakkaaran+sundaran.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgyqatyTElaJiqOZcv6Vrq3rgXPMcPTXzsT9XYonKpIaf8Tf3qmPwWEBun_p8iS5kfvR0BG0y3PwBQckKyX_-h_3CdKS6vUVEX-fwpNMXtNrRc6trSxgYwsxSktlAUqPKcR_xYpKqMpLak/s320/thengukettakkaaran+sundaran.jpg" width="251" /></a></div>
ഒന്നാം സമ്മാനമായി കൊടുത്താൽ ഒരു മണിക്കൂറിനുള്ളിൽ sms ആയി നല്ല ഒന്നാന്തരം സ്ഥലം പറഞ്ഞ് തരാൻ ഇവിടെ ആളുകളുണ്ട്. ജനവാസ മേഘലകളിൽനിന്നുമകലെയായി ആരേയും കൊതിപ്പിക്കാതെ, ആർക്കും ശല്യമില്ലാതെ, ആരുടേയും ശല്യമില്ലാതെ ഷാപ്പിങ് നടത്താൻ ഒരിടം! </div>
വലിയവരക്കാരന്‍http://www.blogger.com/profile/17708276141806311630noreply@blogger.com1tag:blogger.com,1999:blog-6379989828327267427.post-7084573976408543572013-04-07T22:43:00.000+05:302013-04-07T22:49:53.775+05:30സോജേണ്‍ - വരയാത്രയിലെ ഒരിടത്താവളം<div dir="ltr" style="text-align: left;" trbidi="on">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj_Srh9JJerfHKHnRnQBUmKpY6pfzmB0f4Vcw5okkHzh5ZHiXv1k4fHkvinWJ_gVUOijvvo6xLNpJ7hSvrTW9siSbX_Bvn8Vfg9SHf678KqqiCBl35mEOIjK0EbSDj4U4H3pq4Uzxy9rbU/s1600/sojourn+4+ku.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="225" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj_Srh9JJerfHKHnRnQBUmKpY6pfzmB0f4Vcw5okkHzh5ZHiXv1k4fHkvinWJ_gVUOijvvo6xLNpJ7hSvrTW9siSbX_Bvn8Vfg9SHf678KqqiCBl35mEOIjK0EbSDj4U4H3pq4Uzxy9rbU/s400/sojourn+4+ku.jpg" width="400" /></a> ഇരുപത്തഞ്ചു കൊല്ലം മുമ്പ് ഫൈന്‍ ആര്‍ട്ട്സ് കോളേജില്‍ വച്ച് തുടങ്ങിയതാണ് നേച്ചര്‍ സ്റ്റഡി എന്ന ഈ പരിപാടി. തോളത്തെ സഞ്ചിയില്‍ എപ്പോഴും കാണും ചായക്കൂട്ടും ഏതാനും ബ്രഷുകളും. യാത്ര പോകുമ്പോഴാണ് വര വരുന്നത്. റോഡു സൈഡോ, ചെളിക്കുഴിയോ, കാടോ കടലോ എന്നൊന്നും നോക്കില്ല. നല്ല ഒരു ഫ്രയിം കണ്ടാല്‍ അവിടെ ഇരിപ്പാകും. കോളേജ് വിട്ടിട്ടും ഈ ശീലം വിട്ടില്ല. പോകുന്നിടത്തുനിന്നെല്ലാം ഓരോ ചിത്രവുമായിട്ടാകും മടക്കം! കടലാസില്‍ വരയ്ക്കുന്ന ഈ ചെറുചിത്രങ്ങള്‍ നിറം മങ്ങിയും പൊടിഞ്ഞും മൂലകള്‍ മടങ്ങിയും ചുളുങ്ങിയും നശിച്ചുപോകുന്നതു കണ്ടപ്പോഴാണ് ഇവയെ സ്കാന്‍ ചെയ്തോ ഫോട്ടോ എടുത്തോ ഒരു ബ്ലോഗില്‍ പോസ്റ്റ് ചെയ്ത് ചിരം ജീവികളാക്കാമെന്ന ആശയം ഉരുത്തിരിഞ്ഞത്. <a href="http://www.brownandviolets.blogspot.in/"> ബ്രൌണ്‍ ആന്റ് വലറ്റ്സും </a> (പിന്നീട് കുത്തിവരയും) ഉണ്ടായത് അങ്ങനെയാണ്. മെല്ലെമെല്ലെ ഈ നേരമ്പോക്ക് കാര്യമായി. ചിത്രങ്ങളില്‍ ചിലവ അത്ര മോശമല്ലല്ലോ എന്നു കണ്ടപ്പോള്‍ ഇവയെല്ലാം ചേര്‍ത്തൊരു പുസ്തകമാക്കിയാലോ എന്നാണാദ്യം തോന്നിയത്. ജലച്ചായചിത്രങ്ങള്‍ മാത്രമായി ഒരു പ്രദര്‍ശനം എന്ന ഐഡിയ പെട്ടെന്നാണുണ്ടായത്. എക്സിബിഷനില്‍ വയ്ക്കണമെങ്കില്‍ ചിത്രങ്ങള്‍ ഫ്രെയിം ചെയ്യണം. ഒരിക്കല്‍ ചട്ടമിട്ടാല് പിന്നെ ചീത്തയായിപ്പോകുമെന്നു പേടി വേണ്ടല്ലോ. തിരുവനന്തപുരത്തെ <a href="http://trivandrum.afindia.org/">ഫ്രഞ്ച് സാംസ്കാരിക കേദ്രം</a> <span style="background-color: white;">(<span style="font-family: tahoma; font-size: 16px; line-height: 24px; text-align: justify;">Alliance Française de Trivandrum) ചുവരൊരുക്കിത്തരാന് തയ്യാറായതോടെ പിന്നെ പണിയെല്ലാം വേഗത്തിലായിരുന്നു. ഒടുവില്‍ ഏപ്രില്‍ 3ന് അതു സംഭവിച്ചു. ഷോ യ്ക്ക് ‘സോജേണ്‍’ (Sojourn)-എന്ന് പേരിട്ടത് രശ്മിയായിരുന്നു. ‘സോജേണ്‍ - പെയിന്റ് ബ്രഷ് കൊണ്ടുള്ള യാത്രക്കുറിപ്പുകള്‍‘. 47 ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 12ന് അവസാനിക്കും.പരിപാടിയെക്കുറിച്ചുള്ള പത്രക്കുറിപ്പുകള്‍ ഇവിടെ വായിക്കാം: <a href="http://www.thehindu.com/features/friday-review/art/journey-through-swirls-of-colour/article4580749.ece">ഹിന്ദു - മെട്രോ പ്ലസ് (ഏപ്രില്‍ 5, 2013) </a>, <a href="http://newindianexpress.com/cities/thiruvananthapuram/article1530929.ece">ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് - സിറ്റി എക്സ്പ്രസ് ( ഏപ്രില്‍ 5, 2013)</a> . ഇനി, ഇത് ക്ഷണക്കത്ത്. താങ്കലെ ഹാര്‍ദ്ദമായി ക്ഷണിച്ചു കൊള്ളുന്നു. (തീര്‍ച്ചയായും എത്തുമല്ലോ..) . ഗ്യാലറി സമയം : രാവിലെ പത്തു മുതല്‍ വൈകിട്ട് ആറു വരെ. സ്ഥലം : അലിയോണ്‍സ് ഫ്രോണ്സയിസ് ഡി തിരുവനന്തപുരം. ഫോറസ്റ്റ് ഓഫീസിന് സമീപം, വഴുതക്കാട്. </span></span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgqcZtmCUJQyJk4qBAHkd32kFxf6rVs6koboMPs0OxEtVJ5dTTZVoH8RIuYTxKUDuzLv45mN7Ofudp284W3OniQS33jHv0iM0jIQD7UWVUcMWxLFgblpGYqT2u4lAhsRt-Onkhf5aPvuBY/s1600/invit_sajourn+4+ku.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="181" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgqcZtmCUJQyJk4qBAHkd32kFxf6rVs6koboMPs0OxEtVJ5dTTZVoH8RIuYTxKUDuzLv45mN7Ofudp284W3OniQS33jHv0iM0jIQD7UWVUcMWxLFgblpGYqT2u4lAhsRt-Onkhf5aPvuBY/s400/invit_sajourn+4+ku.jpg" width="400" /></a></div>
</div>
വലിയവരക്കാരന്‍http://www.blogger.com/profile/17708276141806311630noreply@blogger.com2tag:blogger.com,1999:blog-6379989828327267427.post-41522359993085785332012-12-23T18:53:00.000+05:302012-12-23T20:32:47.559+05:30ആ പോലീസുകാരന് അങ്ങനെതന്നെ വേണം.<div dir="ltr" style="text-align: left;" trbidi="on">
IFFK കണ്ടു കണ്ണുകഴച്ചു കഴിയുമ്പോഴാണ് ഒരു ‘മീന്തല’ കഴിച്ചാലോ എന്ന തോന്നല്‍ വന്നത്. ആറേഴു കൊല്ലം മുമ്പ് ഒരു ഫിലിം ഫെസ്റ്റിവല്‍ കാലത്ത് ദില്ലിയില്‍ നിന്നുമെത്തിയ മല്ലന്മാരോടൊത്ത് ഒരു വമ്പന്‍ മീന്തലക്കറിയുടെ മുന്നില്‍ കുമ്പിട്ട ഓര്‍മ്മയായിരുന്നു ഈ തോന്നലിനു പിന്നില്‍. ഒട്ടും വെച്ചു താമസിപ്പിച്ചില്ല. നേരേ വിട്ടു ബേക്കറി ജംക്ഷനിലേക്ക്. ഹോട്ടലൊരെണ്ണത്തില് കയറിക്കൂടി. തൊട്ടപ്പുറത്തുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റിലെ തിരക്കുകാരണം സ്കൂട്ടറൊന്നു തിരിക്കാനും പാര്‍ക്കുചെയ്യാനും ശരിക്കും ബുദ്ധിമുട്ടി.<br />
എന്നാല്‍ തലക്കറിക്കൊപ്പം കപ്പ കണ്ടതോടെ എല്ലാ വിഷമവും മാറി.<br />
<br />
തട്ടത്തിന് മറയത്തിലെ ഡയലോഗു പോലെ പിന്നെ ചുറ്റും ഉള്ളതൊന്നും കാണാന്‍ പറ്റിയില്ല.<br />
അരമണിക്കൂര്‍ സമയമെടുത്ത് വിസ്തരിച്ചുള്ള കഴിപ്പിനു ശേഷം കൈ കഴുകി .<br />
എന്നിട്ടു കൈയൊന്നു മണത്തപ്പോഴാണ് വിവരമറിഞ്ഞത്.<br />
നല്ല ഒന്നാന്തരം ... നാറ്റം!<br />
അപ്പോ വായിലേ നാറ്റം എന്തായിരിക്കും എന്ന് ആലോചിച്ചും വീട്ടിലേക്കിന്നു പോകുന്നില്ലല്ലോ എന്നു സമാധാനിച്ചും അജന്താ തീയേറ്ററിലേക്കു വച്ചു പിടിച്ചു.<br />
പടമൊക്കെക്കണ്ട് രാത്രി പവര്‍ഹൌസ് റോഡിലെ ഇരുണ്ട വഴിയിലൂടെ മടങ്ങുമ്പോഴാണ് പെട്ടെന്നു രണ്ടു പോലീസുകാര്‍ ദാ മുന്നില്‍. ബൈക്കില്‍ വന്ന രണ്ടു ചെറുപ്പക്കാര്‍ ദാ കെണിയില്‍. പഴയ സ്കൂട്ടറായതിനാലായിരിക്കും എന്നെ അവര്‍ കണ്ട ഭാവം കാണിച്ചില്ല. തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി മുമ്പോട്ടു പോകുമ്പോഴുണ്ട്, വഴിയുടെ അങ്ങേയറ്റത്തെ ഇരുട്ടില്‍ നിന്നും ചാടിവീഴുന്നു...മറ്റൊരു പോലീസുകാരന്!<br />
“കഴിച്ചിട്ടൂണ്ടോ?”<br />
കണ്ടപാടേ ചേട്ടന് ചോദിച്ചു.<br />
“ഇല്ല”<br />
ഞാന്‍ മൊഴിഞ്ഞു.<br />
“മദ്യപിച്ചിട്ടുണ്ടോ”<br />
രണ്ടാമത്തെ ചോദ്യം.<br />
“ഇല്ല സാര്‍“<br />
ഞാന്‍ അല്പം ബഹുമാനം കൂടി കലര്‍ത്തി.<br />
പണ്ടാരമടക്കാന്‍ അപ്പോഴുണ്ട് എന്റെ സ്കൂട്ടര്‍ ഓഫ്!<br />
ഇനി സ്റ്റാര്ട്ടാക്കണമെങ്കില് ഇറങ്ങി ചവിട്ടണം.<br />
ഞാന്‍ വാഹനത്തില്‍ നിന്നും താഴെയിറങ്ങി.<br />
പോലീസുകാരന്റെ മുഖത്ത് ഗൂഡസ്മിതം തെളിഞ്ഞു.<br />
കുറ്റസമ്മതം നടത്തി പൊട്ടിക്കരയാനായിരിക്കണം ഞാന്‍ ഇറങ്ങിനിന്നതെന്ന് മൂപ്പരു ശരിക്കും കരുതിക്കാണണം.<br />
“ഉം....... ഒന്ന് ഊതിക്കേ....”<br />
ശബ്ദം കടുപ്പിച്ച് ചങ്ങാതി മുഖം മുന്നോട്ടു നീട്ടി.<br />
എന്റെ മീന്തല നാറ്റമുള്ള വാ കൂട്ടിപ്പിടിച്ച് ഞാന്‍ ‘ക്ലോസ് അപ് ആത്മവിശ്വാസത്തോടെ‘ ഒരു ഊത്തങ്ങ് ഊതി.<br />
പോലീസുകാരന് ആകെ കണ്ഫ്യൂഷന്.<br />
ഇതേത് ഇനം? ഒന്നും പിടികിട്ടുന്നില്ല.<br />
“ ഒന്നു കൂടി ഊത്”<br />
ആജ്ഞ.<br />
ഞാന്‍ അനുസരിച്ചു.<br />
നേരേ മുഖത്തേക്കു തന്നെ.<br />
“ഒന്നും കൂടെ”<br />
എനിക്കെന്തു ചേതം?<br />
കൊടുത്തു ഒരു ഊത്തു കൂടി.<br />
അതോടെ പോലീസുകാരന് തൃപ്തിയായി.<br />
(പുള്ളി പണി മതിയാക്കി അതോടെ വീട്ടില്‍ പോയിട്ടുണ്ടാവണം)<br />
ഫിലിം ഫെസ്റ്റിവലിലെ ഒരു ഫിലിമും തരാത്ത ഒരു സംതൃപ്തിയുമായി ഞാന്‍ മാളത്തിലേക്കു മടങ്ങി.<br />
പാവം പോലീസുകാരന്!<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgwa9SoI3FYZ4Kj7wovGfqf8Bwbb8-NZOLJ8_0Sqw_zcyp-QQ6zXP3q3a09DNR-P8ms8o414nXsvoEQmNsAmSXllLDOdY9bXb7MyjO3K_xPD9TjLBEfg7YtLL7eHJkBpdoql8Au4FrTe6Y/s1600/IFFK+2012+photos+news.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgwa9SoI3FYZ4Kj7wovGfqf8Bwbb8-NZOLJ8_0Sqw_zcyp-QQ6zXP3q3a09DNR-P8ms8o414nXsvoEQmNsAmSXllLDOdY9bXb7MyjO3K_xPD9TjLBEfg7YtLL7eHJkBpdoql8Au4FrTe6Y/s1600/IFFK+2012+photos+news.jpg" /></a></div>
<br /></div>
വലിയവരക്കാരന്‍http://www.blogger.com/profile/17708276141806311630noreply@blogger.com2tag:blogger.com,1999:blog-6379989828327267427.post-42921047911908291932012-11-25T00:08:00.002+05:302012-11-25T00:41:07.629+05:30ജനാലയ്ക്കരികിലെ വികൃതിപ്പെണ്‍കുട്ടി<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZrSfFqVpdoYke16vtvOxsMocCtMm5eNN3cO_cXIwsiNZgJa7sGPnvFYykDOVzd5wHxYistZVsMwrn7ZR2wN1DqzndI0m5ZRPCaE-SGl4OWA7jv_QhC3-Rd5eN4JO0MZddRL8K02nzWjI/s1600/toto.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZrSfFqVpdoYke16vtvOxsMocCtMm5eNN3cO_cXIwsiNZgJa7sGPnvFYykDOVzd5wHxYistZVsMwrn7ZR2wN1DqzndI0m5ZRPCaE-SGl4OWA7jv_QhC3-Rd5eN4JO0MZddRL8K02nzWjI/s1600/toto.jpg" /></a></div>
എന്റെ ദൈവമേ.. ആ അന്‍വര്‍ എന്റെ സുഹൃത്ത് പ്രിയകവി <a href="https://www.facebook.com/rajesh.raghavan.355/photos_albums#%21/photo.php?fbid=1357655695842&set=pb.1064970738.-2207520000.1353782101&type=3&theater">അന്‍വര്‍ അലി </a>തന്നെയായിരുന്നു!<br />
ആദ്യ താള് മുതല്‍ ആലോചിച്ചതാണ്, ഇത്ര മധുരമായി മലയാളം എഴുതിയത് ആര് എന്ന്.<br />
നിറകണ്ണുകളോടെയാണ് അതു താഴെ വച്ചത്.... ഓരോ അച്ഛനും ഓരോ അമ്മയും ഓരോ ടീച്ചറും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ആ പുസ്തകം. <br />
കൊബായാഷി മാസ്റ്റര്‍ എന്ന അത്ഭുത അദ്ധ്യാപന്റെ കഥ പറയുന്ന <a href="http://en.wikipedia.org/wiki/Totto-Chan:_The_Little_Girl_at_the_Window">‘ടോട്ടോ ചാന്‘</a> എന്ന ജാപ്പനീസ് കൃതിയെപ്പറ്റിയാണ് ഈ പറയുന്നത്. അഥവാ, തെത്സുകോ കുറോയാനഗി എന്ന വനിത താന്‍ പണ്ട് കുഞ്ഞു ടോട്ടോചാന് ആയിരുന്ന കാലത്തെപ്പറ്റി പറയുന്ന കഥ. <br />
സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ടു കേള്‍ക്കാന്‍ തുടങ്ങിയതാണ് ഈ പുസ്തകത്തെപ്പറ്റി. എന്നാല്‍ നേരില്‍ കാണുന്നതും വാങ്ങുന്നതും വായിക്കുന്നതും ഇപ്പോ!<br />
<br />
<br />
ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കൊച്ചുപെണ്‍കുട്ടിയെ സ്കൂളില്‍നിന്നും പുറത്താക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. കുട്ടിയുടെ അമ്മ ആകെ വേവലാതിപ്പെട്ട് കുറച്ചു ദൂരെയെങ്കിലും മറ്റൊരു സ്കൂളില്‍ മകള്‍ക്ക് പ്രവേശനം തരപ്പെടുത്തുന്നു. റ്റോമോ’ എന്നായിരുന്നു അവളുടെ പുതിയ സ്കൂളിന്റെ പേര്. വ്യത്യസ്ഥമായൊരു വിദ്യാലയം. ഗേറ്റിനു പകരം രണ്ടു മരങ്ങള്‍. ക്ലാസ്സ് മുറികളാകട്ടെ പഴയ ട്രെയിനിന്റെ ബോഗികള്‍. ആകെയുള്ളത് അന്‍പതു കുട്ടികള്‍ മാത്രം. എല്ലാവര്ക്കും കളിക്കാന്‍ സ്വന്തമായി വെവ്വേറേ മരങ്ങള്‍. കാടും കളിസ്ഥലങ്ങളും പോരാത്തതിനൊരു നീന്തല്‍ കുളവും. അവിടെ അവര്‍ സംഗീതമഭ്യസിച്ചു. കായികമത്സരങ്ങളില്‍ പങ്കെടുത്തു. അവര്‍ക്കായി വേനല്‍ക്കാലത്ത് ക്യാമ്പുകള്‍, ചൂടുനീരുറവകളിലേക്ക് യാത്രകള്‍, നാടകാവതരണവേള, തുറസ്സിലെ പാചകശാല.. . അങ്ങനെയങ്ങനെ. ചിലര്‍ പാട്ടുപാടാന്‍ സമര്‍ത്ഥരായിരുന്നു. ചിലര്‍ കായിക രംഗത്ത് വിദഗ്ദ്ധര്‍. എന്തിന്, വളര്‍ന്നു വരുന്ന ഒരു ഭൌതികശാസ്ത്രജ്ഞന്‍ പോലുമുണ്ടായിരുന്നു കൂട്ടത്തില്‍.<br />
<br />
<br />
“ടോട്ടോ, ഇനി നീ ഈ സ്കൂളിലെ കുട്ടിയാണ്..” മാസ്റ്ററുടെ ആ വാക്കുകള്‍ കേട്ട നിമിഷം മുതല്‍ എങ്ങനെയെങ്കിലും അടുത്ത പ്രഭാതം ഇങ്ങെത്തിയാല്‍ മതിയെന്നായി ടോട്ടോചാന്. ഒരു പകലിന് വേണ്ടി ഇത്രയേറെ ആഗ്രഹത്തോടെ അവള് ഇന്നേവരെ കാത്തിരുന്നിട്ടില്ല - അതായിരുന്നു ടോട്ടോചാന് എന്ന വികൃതിപ്പെണ്‍കുട്ടിയുടെ ഹൃദയം കവര്‍ന്ന റ്റോമോ വിദ്യാലയം. അവള്‍ക്കും അവളുടെ സഹപാഠികള്‍ക്കും പ്രിയങ്കരമായിത്തീര്‍ന്ന ഒരു പരിസരം... വേഷവിധാനത്തിനോ പാഠ്യപദ്ധതിക്കോ നല്കുന്നതിനേക്കാള് വലിയ പരിഗണന, കുട്ടികള്‍ കഴിക്കേണ്ട സ്വാദിഷ്ടമായ ഉച്ചയൂണിന് നല്‍കിയിരുന്ന ഒരു ഹെഡ്മാസ്റ്റര്...<br />
<br />
“ചവച്ചരച്ചിറക്കിടാം<br />
കഴിച്ചിടുന്നതൊക്കെയും; ചവച്ചരച്ചു മെല്ലവേ ഇറച്ചിചോറുമീന്കറീം!” - ഇതാണ് റ്റോമോയിലെ ഊണിനു മുന്നേയുള്ള പാട്ട്! <br />
<br />
ടോട്ടാചാനെ കാണുമ്പോഴെല്ലാം “ദാ നോക്ക്, നേരായിട്ടും നീ ഒരു നല്ല കുട്ട്യാ” എന്ന് ഓര്‍മ്മിപ്പിച്ച, സ്നേഹനിധിയും ഭാവനാശാലിയുമായ ഹെഡ് മാസ്റ്റര്‍ കൊബായാഷിയോട് ഏവരും കടപ്പെട്ടിരുന്നു.<br />
എന്തെന്നാല്‍, സമാനമായ പ്രോത്സാഹനവചനങ്ങള് തന്നെയാകും അദ്ദേഹം മറ്റ് വിദ്യാര്‍ത്ഥികളോടും പറഞ്ഞിരിക്കുക. മാസ്റ്ററുടെ സ്നേഹം കുട്ടികള്‍ക്ക്, ആവേശഭരിതമായ ഒരു ജീവിതത്തിന് വേണ്ടിയുള്ള ആദ്യത്തെ അസ്ഥിവാരമായിരുന്നു. അദ്ദേഹത്തിന്റെ പള്ളിക്കൂടമോ അവര്‍ക്ക് വീട്ടില്‍നിന്നകലെ ഒരു വീടും.“<br />
<br />
<br />
എന്‍ സി ആര് ടി യുടെ ഏഴാം ക്ലാസ്സിലെ ഹിന്ദി ടെക്സ്റ്റ് ബുക്കില്‍ ഈ പുസ്തകത്തിലെ ഒരു ഭാഗമുണ്ട്.<br />
പോളിയോ ബാധിച്ച് കാലുകള്‍ ദുര്‍ബലമായ യാസ്വാക്കിചാന്‍ എന്ന സഹപാഠിയെ ടോട്ടോചാന് ഒരു മരത്തില്‍ കയറാന്‍ സഹായിക്കുന്ന “ആരുമറിയാതെ ഒരു മഹാസാഹസം’ എന്ന അദ്ധ്യായം. അത് അവസാനിക്കുന്നത് ഇങ്ങനെയായിരുന്നു... “ ചീവീടുകള്‍ പാടിക്കൊണ്ടിരുന്നു. കൊച്ചു ടോട്ടോയുടെ മരക്കൊമ്പത്ത് ഇരുവരും ആഹ്ലാദത്തോടെ ഒരുപാട് നേരമിരുന്നു. അന്നായിരുന്നു യാസ്വാക്കിചാന്‍ ആദ്യമായും അവസാനമായും ഒരു മരത്തില്‍ കയറിയത്.”<br />
<br />
പാഠം വായിച്ചിട്ട് എന്റെ മകള്‍ എന്നോടു ചോദിച്ചു. “ അവസാനത്തെ വരികൊണ്ട് എന്തായിരിക്കും ഉദ്ദേശിച്ചത്?” അന്നു ഞാന്‍ വെറുതേ പറഞ്ഞു. “ യാസ്വാക്കിചാന്‍ മരിച്ചു പോകുമായിരിക്കും”. എന്നാല്‍ ഇന്ന് ശരിക്കും എനിക്കാ ഉത്തരം അറിയാം.<br />
<br />
<br />
<br />
“ടോട്ടോ - ചാന്“<br />
തെത്സുകോ കുറോയാനഗി<br />
പരിഭാഷ : അന്‍വര്‍<br />
ചിത്രീകരണം: ചിഹിരോ ഇവാസാക്കി.<br />
പ്രസാധകര്: നാഷണല്‍ ബുക്ക് ട്രസ്റ്റ്, ഇന്ത്യ.<br />
പേജുകള്‍: 202<br />
വില : 70 രൂപ മാത്രം !<br />
<br />
<br />
“തെത്സുകോ കുറൊയാനഗിയായി വളര്‍ന്ന പഴയ ടോട്ടോചാന് അവളുടെ
സ്കൂളിനെക്കുറിച്ച് കൂമ്പാരക്കണക്കിന് വിശേഷങ്ങളാണ് നമ്മൊട് പറയുന്നത്.
കുട്ടികളുമായി ഇടപഴകുന്ന ഓരോരുത്തര്‍ക്കും നല്കാന് - അവര്‍ അദ്ധ്യാപകരോ
രക്ഷകര്‍ത്താക്കളോ മുത്തശ്ശീമുത്തച്ഛന്മാരോ എന്നല്ല കുട്ടികല് തന്നെയോ
ആയിക്കൊള്ളട്ടെ - ഒരുപാടൊരുപാടുണ്ട്, യൂനിസെഫിന്റെ ഈ ഗുഡ് വില്‍
അംബാസിഡറുടെ പക്കല്‍. ജപ്പാനിലെ ബെസ്റ്റ് സെല്ലറായ ടോട്ടോചാന് എല്ലാവിധ
ഊറ്റത്തോടെയും ഊട്ടിയുറപ്പിക്കുന്ന സന്ദേശം ഇതാകുന്നു: <br />
<br />
നൂറു പൂക്കള്‍
വിരിയട്ടെ, ആയിരം ചിന്താപദ്ധതികള്‍ നമ്മിലുയരട്ടെ.” <br />
<br />
<br /></div>
വലിയവരക്കാരന്‍http://www.blogger.com/profile/17708276141806311630noreply@blogger.com0tag:blogger.com,1999:blog-6379989828327267427.post-57462885700998557362012-11-13T09:07:00.001+05:302012-11-13T09:07:43.201+05:30ഒരിക്കല്‍ ഒരിടത്ത് രണ്ടു പെണ്ണുങ്ങള് മാത്രം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZ9OxJ3mt3LyOz-fKRNTLe7fVcTYyNO2DdOiokKPUY4lZgCqh259zSq3K-Y00QX-Q6QFjSUlqvSUI4MoVI4daP_T5s0XI0j2hELqPnujLr-hVJIig9RXPLPdlYxYGscMZjvvDTlLkBoLQ/s1600/oncep.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZ9OxJ3mt3LyOz-fKRNTLe7fVcTYyNO2DdOiokKPUY4lZgCqh259zSq3K-Y00QX-Q6QFjSUlqvSUI4MoVI4daP_T5s0XI0j2hELqPnujLr-hVJIig9RXPLPdlYxYGscMZjvvDTlLkBoLQ/s1600/oncep.jpg" /></a></div>
‘വണ്‍സ് അപ് ഓണ്‍ എ റ്റൈം’ - എന്ന നാടകത്തെപ്പറ്റിയാണ് ഈ കുറിപ്പ്. പതിനാലു കഥാപാത്രങ്ങള്‍. അഭിനയിക്കാനോ, വെറും രണ്ടു പേര് മാത്രം! തിരശീലയില്ലാതെ ഇടവേളകളില്ലാതെ നെടുനീളന്‍ സ്റ്റേജില്‍ രണ്ടു സ്ത്രീകള്‍ ഒരു നിമിഷം പോലും വിരസത തോന്നിപ്പിക്കാതെ സദസ്യരെ പിടിച്ചിരുത്തിക്കളഞ്ഞു. ഒരു മാന്ത്രികന്റെ വേദി പോലെയുണ്ടായിരുന്നു രംഗമഞ്ചം. കരിങ്കറുപ്പില് അങ്ങിങ്ങുമാത്രം മഞ്ഞിച്ചും വെളുത്തും കുരുകുരാന്ന് ചെറുചിത്രപ്പണികള് ചെയ്ത രംഗപടം. കഥ എല്ലാവര്ക്കും അറിയാവുന്നതു തന്നെ. ‘സ്ലീപ്പിങ് ബ്യൂട്ടി’. പക്ഷേ അവതരണ രീതി - അത് അത്യന്തം നൂതനം. അക്ഷരക്കാര്‍ഡുകള്‍, മുഖമ്മൂടികള്‍, കയ്യുറപ്പാവകള്, തോല്‍പ്പാവകളുടെ നിഴലാട്ടങ്ങള്‍, പ്രശ്ചന്നവേഷങ്ങള്‍, കളരിപ്പയറ്റിന്റെ ചുവടുകള്‍, കഥക് പോലുള്ള നൃത്തരൂപങ്ങള്‍, പശ്ചാത്തല സംഗീതത്തിന്റെ അവസരോചിതമായ ഉപയോഗപ്പെടുത്തലുകള്‍.. എല്ലാത്തിനുമുപരിയായി മൈക്രോഫോണ്‍ പോലുമില്ലാതെ ശബ്ദം മാറ്റിമാറ്റിപ്പറയുന്ന രണ്ടു തകര്‍പ്പന്‍ തമാശക്കാരികള്‍. സദസ്സിനെ ഇളക്കിമറിക്കാന്‍ വേറെന്തു വേണം? ഫ്രാന്‍സെയ്സ് കാവെള് എന്ന ഫ്രഞ്ചുകാരിയും അഭിജ ശിവകല എന്ന ഇന്ത്യക്കാരിയുമാണ് ഈ നൃത്തനാടകത്തിന്റെ അരങ്ങിലും അണിയറയിലും. എല്ലാ ഘടകങ്ങളും ഒന്നിനൊന്നു മെച്ചമെങ്കിലും എന്നെ അത്ഭുതപ്പെടുത്തിയത് അഭിജയുടെ ഭാവപ്പകര്ച്ചകളായിരുന്നു. ഒരു നേരം അവര്‍ ഒരു വൃത്തികെട്ട കൊട്ടാരം പരിചാരികയെങ്കില് അടുത്ത നിമിഷം സുന്ദരിയും സൂത്രക്കാരിയുമായ ഒരു മന്ത്രവാദിനിയാകും! ഇതാരാണീ <a href="http://www.layam-events.com/abhijakala/index.html">അഭിജ ശിവകല</a> എന്നറിയാന്‍ ചുമ്മാതൊന്നു തിരഞ്ഞപ്പോഴല്ലേ തമാശ. ആളു നമ്മടെ ആളാ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്ട്സ്, തിരുവനന്തപുരത്തുനിന്നും 2002ല്‍ പുറത്തിറങ്ങിയ കക്ഷി. </div>
വലിയവരക്കാരന്‍http://www.blogger.com/profile/17708276141806311630noreply@blogger.com0tag:blogger.com,1999:blog-6379989828327267427.post-79395384513981789112012-11-12T21:09:00.002+05:302012-11-12T21:12:53.309+05:30മിനി മിഫും അമേരിക്കന്‍ സ്വപ്നവും<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjPM88ocDKgKJUNdkuQe_F9gSDGhyIU6Teww-Y6YVk0uxDpGNPpEpdaOmDHDOa6UeXkMyb3cuSNfLmmc1ZLRLfgKKln2rCU9KuQ5SEQDj7I3HYrANei9jxdcw52DHIO0YCjHMEEEPhPkF0/s1600/images.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjPM88ocDKgKJUNdkuQe_F9gSDGhyIU6Teww-Y6YVk0uxDpGNPpEpdaOmDHDOa6UeXkMyb3cuSNfLmmc1ZLRLfgKKln2rCU9KuQ5SEQDj7I3HYrANei9jxdcw52DHIO0YCjHMEEEPhPkF0/s1600/images.jpg" /></a></div>
അവാര്‍ഡുകള്‍ നേടിയ ചെറു ചിത്രങ്ങളുടെയും ഡോക്യുമെന്ററികളുടെയും ഒരു ചലച്ചിത്രമേള ഇക്കഴിഞ്ഞ ദിവസങ്ങളിലായി തിരുവനന്തപുരത്ത് അരങ്ങേറി. “മിനി മിഫ്”. ശ്രദ്ധേയമായ ഒരുപിടി ചിത്രങ്ങളായിരുന്നു മേളയില്‍. സ്തീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്ന ‘പിങ്ക് സാരീസ്’, എന്റെ ഫോട്ടോഗ്രാഫര്‍ സുഹൃത്ത് ഗിരീഷ് .ജി. വി. യെ ഓര്‍മ്മിപ്പിച്ച ‘ദി ഡിസിസീവ് മൊമെന്റ്’, മതത്തിന്റെ കടുത്ത ചട്ടക്കൂട്ടിനുള്ളില്‍ സ്വയമമരുന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന ‘ആലിയ’, ഒരു ടാക്സിക്കാറിന്റെ ജീവിതകഥ ആറു മിനിറ്റുകൊണ്ടു പറഞ്ഞുതീര്‍ക്കുന്ന ‘പ്രിന്‍സ്’, വിവാദ ചിത്രമായ ‘പാപ്പിലിയോ ബുദ്ധ’ യുടെ സംവിധായകന് ജയന് ചെറിയാന് എടുത്ത ലിംഗഭേദങ്ങളെക്കുറിച്ച് പ്രകോപനപരമായി പ്രതിപാദിക്കുന്ന ‘ഷേപ്പ് ഓഫ് ദി ഷേപ്പ്ല്ലസ്’, മണിപ്പൂരില്‍ സിനിമയെടുക്കാന്‍ പെടുന്ന പൊല്ലാപ്പിന്റെ സരസവിവരണം നല്കുന്ന ‘ഫ്രൈഡ് ഫിഷ്, ചിക്കന്‍ സൂപ്പ് ആന്റ് എ പ്രിമിയര്‍ ഷോ’... തുടങ്ങിയ ചിത്രങ്ങള്‍ നന്നായി രസിപ്പിച്ചു. രണ്ടാം ദിവസത്തെ ഒറ്റച്ചിത്രം പോലും കാണാന്‍ കഴിയാത്തതിനാല്‍ എന്റെ തീരുമാനം എത്രത്തോളം ശരി എന്നുറപ്പില്ല. എങ്കിലും മേളയിലെ ഏറ്റവും നല്ല ചിത്രത്തിനുള്ള എന്റെ വോട്ട് സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന്റെ ‘<a href="http://www.youtube.com/watch?v=70t1OzuVyQ8">എ ഡ്രീം കാള്‍ഡ് അമേരിക്ക</a>’ ആണ്. ഷഹബാസ് എന്ന ഒരു പതിനഞ്ചുകാരന്റെ കഥയാണിത്. ഗുജറാത്തിലെ ഇടുങ്ങിയ തെരുവുകളിലൊന്നിലെ കുടുസ്സുവീട്ടിലെ സൈക്കിള്‍ റിപ്പയറുകാരന് കാക്കയുടെ അഞ്ചുമക്കളിലൊരുവനായ ഷഹബാസിന് ഒരു കൊല്ലം സ്കോളര്‍ഷിപ്പോടുകൂടി അമേരിക്കയില്‍ പഠിക്കുവാന്‍ അവസരം ലഭിക്കുന്നു. കെട്ടിലും മട്ടിലും കാഴ്ചപ്പാടിലും അടി മുടി മാറിപ്പോകുന്നു കൊച്ചുഷഹ്ബാസ്. അവന് ഇനി ഇന്ത്യയില്‍ ജീവിക്കണമെന്നേയില്ല. അവന്റെ സ്വപ്നങ്ങളില്‍ അമേരിക്ക മാത്രം. എന്നാല്‍ അവന്റെ അച്ഛനുമമ്മയുമോ, മകനെ എങ്ങനെയും തിരിച്ചുകിട്ടണമെന്നോര്ത്ത് കിട്ടിയ വിസ എങ്ങനെ ക്യാന്സലാക്കാമെന്നു നോക്കുന്നു! ഹാളിനു പുറത്തിറങ്ങിയപ്പോള്‍ ചാറ്റമഴ. ഫിലിംസ് ഡിവിഷനിലെ വേണുഗോപാല്‍ പുറത്ത് ഉലാത്തുന്നു. കാണാനെത്തിയവരുടെ എണ്ണത്തിലെ കുറവ് അദ്ദേഹത്തെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്.</div>
വലിയവരക്കാരന്‍http://www.blogger.com/profile/17708276141806311630noreply@blogger.com0tag:blogger.com,1999:blog-6379989828327267427.post-42007222839677266202012-10-27T10:42:00.000+05:302012-10-27T10:42:28.884+05:30ഫ്രിഡ<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghyphenhyphenTf8XXldugpeuv4OIXC5rx1NlIzirCGAXy69Ryea2vy8YnTdyb417DkNWncZNXOhyphenhyphenaaOjpIIxX0ECf4dDaJRofSI_berTbsgr0PfZygzS_16GvR-rimBCc9b3g4-kEchK_gN5olfZyI/s1600/frida.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghyphenhyphenTf8XXldugpeuv4OIXC5rx1NlIzirCGAXy69Ryea2vy8YnTdyb417DkNWncZNXOhyphenhyphenaaOjpIIxX0ECf4dDaJRofSI_berTbsgr0PfZygzS_16GvR-rimBCc9b3g4-kEchK_gN5olfZyI/s1600/frida.jpg" /></a></div>
“എന്തെങ്കിലും അപകടമില്ലായിരുന്നെങ്കില് ചിത്രങ്ങളുമുണ്ടാകില്ലയിരുന്നു”. ചിത്രകല സന്തോഷത്തിനു വേണ്ടിയാണെന്നും അതില്‍ ഗൌരവമായൊന്നുമില്ലെന്നും പറഞ്ഞിരുന്ന ഗൌരവക്കാരിയായ ഒരു കലാകാരിയുടെ കഥ. ....മുപ്പതിലേറെ ശസ്ത്രക്രിയകള്‍ ശരീരത്താകമാനം നടത്തി. അതികഠിനമായ വേദന... പക്ഷേ ഇതൊന്നും <a href="http://ml.wikipedia.org/wiki/%E0%B4%AB%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%A1_%E0%B4%95%E0%B4%BE%E0%B4%B9%E0%B5%8D%E2%80%8C%E0%B4%B2%E0%B5%8B">ഫ്രിഡ കാലോ</a>യെ തളര്‍ത്തിയില്ല. മരണം പോലും! “കറുപ്പല്ല വെളുപ്പായിരുന്നു അവളുടെ മരണത്തിന്റെ നിറം. കതകു തുറന്ന് കുട്ടിക്കാലത്തെ അവളുടെ പേരില്ലാത്ത കൊച്ചുകൂട്ടുകാരി കയറിവന്നതായി അവള്‍ക്കു തോന്നി. പണ്ടൊരിക്കലെന്നപോലെ, ആ പെണ്‍കുട്ടി അവളുടെ കൈ പിടിച്ചു. ഫ്രിഡ അവളുടെ സ്പര്ശത്തിന് കീഴടങ്ങി.” വര ഒരിക്കലും വേണ്ടെന്നു വയ്ക്കാന്‍ തോന്നിക്കാത്ത പുസ്തകം! ഫ്രിഡ (Frida's Bed)<br />
സ്ലാവെന്ക ഡ്രാക്കുലിക് Slavenka Drakulic പരിഭാഷ : പ്രഭാ സക്കറിയാസ്. ഡി സി ബുക്സ് നോവല്‍. 130 പേജ്. 80 രൂപ </div>
വലിയവരക്കാരന്‍http://www.blogger.com/profile/17708276141806311630noreply@blogger.com0tag:blogger.com,1999:blog-6379989828327267427.post-66587486105788425722012-08-29T20:56:00.001+05:302012-08-29T20:56:35.793+05:30കുത്തുകേസ്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgbCDVNEDfH3ycUfY7Uival0Wb5dVoON_WHonpUd8sv_6uCsp-8_Oh6GFrjjADaQsdb3fiWEwyHoMINd6Xf846mLcMNwTgXyLDqKpPJOXYSS5cRKn1Zf0Kp_SwT6qHg67Vvje_C8ukPBqI/s1600/uu.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgbCDVNEDfH3ycUfY7Uival0Wb5dVoON_WHonpUd8sv_6uCsp-8_Oh6GFrjjADaQsdb3fiWEwyHoMINd6Xf846mLcMNwTgXyLDqKpPJOXYSS5cRKn1Zf0Kp_SwT6qHg67Vvje_C8ukPBqI/s200/uu.jpg" width="134" /></a></div>
പണ്ടത്തെ ഒരു ഓണം. ഒരു ചെയ്ഞ്ചൊക്കെ വേണ്ടേ? ഞങ്ങള്‍ സുഹൃത്തുക്കള്‍ കാട്ടില്‍ പോകാന്‍ തീരുമാനിച്ചു. നേരേ പോയത് നെയ്യാര്‍ഡാമിലേക്ക്. അവിടെ നിന്ന് വനം വകുപ്പിന്റെ ബോട്ടില്‍ കാട്ടിലേക്ക്. പിന്നെ ട്രക്കിങ്. കാട്ടിഞ്ചിപൂത്തമണം. എട്ടുദിക്കിലും പച്ചപ്പ്. നടന്ന്, നടന്ന് , നടന്ന്, മല കയറിക്കയറി, കുന്ന് ഓടി ഓടി ഇറങ്ങി, പിന്നെയും നടന്ന്, നടന്ന് , നടന്ന്, മല കയറിക്കയറി, കുന്ന് ഓടി ഓടി ഇറങ്ങി ഒടുവില്‍ എത്തിയത് ഒരു വെള്ളച്ചാട്ടത്തിന്റെ ചുവട്ടില്‍. ഒരു നെടുങ്കന്‍ പാറയുടെ മുകളില്‍നിന്ന് അലച്ചുചാടുന്ന പെരുവെള്ളം. താഴെ തടാകം. പേര് മീന്‍ മുട്ടി. യാത്ര അവസാനിച്ചു. ഇനി മുകളിലേക്ക് കയറരുത്. വനപാലകര്‍ പറഞ്ഞു. മടക്കയാത്ര വൈകുന്നേരം . അവര്‍ വിശ്രമിക്കാന്‍ പോയി. ഉച്ചവരെ നീരാട്ടായിരുന്നു. പൊതിഞ്ഞുകൊണ്ടുവന്ന ഭക്ഷണം പെട്ടെന്നാണ് തീര്‍ന്നത്. വെള്ളവും. കാട്ടില്‍ പോകുന്നെന്നറിഞ്ഞിട്ട് അച്ഛന് ഒരു മഹര്‍ഷിയുടെ മട്ടില്‍ ഇങ്ങനെ ഒരു ഉപദേശം തന്നിരുന്നു : “കാട് മറ്റൊരു ലോകമാണ്. അതിന്റെ ഉടമസ്ഥര്‍ നമ്മളല്ല. പ്രാര്‍ത്ഥനയോടെയും ഭവ്യതയോടെയുമേ അങ്ങോട്ടു കടക്കാവൂ.” കൂട്ടുകാര്‍ വച്ചുനീട്ടിയ മിശ്രിതം അകത്താക്കിയതോടെ ഉപദേശമൊക്കെ ആവിയായി. ഇടതുകാല് വച്ച് വള്ളിച്ചെടി വകഞ്ഞുമാറ്റി മുകളിലേക്കുള്ള വഴിയിലേക്ക് തലയൊന്നുയര്ത്തിയതെയുള്ളൂ. പാമ്പ്. വള്ളി വള്ളിയല്ലായിരുന്നു. മെല്ലിച്ചൊരു പച്ചിലപ്പാമ്പ്. നല്ല ജീവന് പോയി. . മുമ്പൊട്ടിനി ഞാനില്ല. ഞാന്‍ വിചാരിച്ചു. പക്ഷേ കൂട്ടുകാരെല്ലാം പിന്തിരിയാനാവാത്തവണ്ണം മുന്നോട്ടു പോയിക്കഴിഞ്ഞിരുന്നു. ഒറ്റയ്ക്കെന്തായാലും ഇവിടെ നില്‍ക്കുന്നത് ബുദ്ധിയല്ല. മറ്റൊരു വഴി വെട്ടി നീങ്ങി ഒരുവിധം കൂട്ടുകാരോടൊപ്പമെത്തി. താഴേക്കു നോക്കിയപ്പോള്‍ അങ്ങു താഴെ തടാകക്കരയില്‍ മരത്തണലില്‍ ഉറുമ്പോളം വലിപ്പത്തില്‍ ഉറങ്ങുന്നൂ ബോട്ടില്‍ കൂടെ വന്ന ചില മര്യാദരാമന്മാര്. കയ്ത്തണ്ട രണ്ടും നീറുന്നു. കുറ്റിച്ചെടികളിലെ മുള്ളുകളും ആരമുള്ള പുല്ലും കൊണ്ട് മുറിഞ്ഞതാണ്. ഇടയ്ക്ക് ഒന്നുരണ്ടിടത്ത് കണ്ടു ആനപ്പിണ്ഡം. മല കയറാന്‍ ഞങ്ങളൊരു എളുപ്പവഴി കണ്ടുപിടിച്ചു. എന്താണെന്നോ? ഒരു കുഞ്ഞരുവി ഒഴുകിയിറങ്ങി വരുന്നുണ്ടായിരുന്നു. അതിന്റെ ചുവടുപിടിച്ച് നേരേ മുകളിലേക്കങ്ങു കയറുക! വഴിയുണ്ടാക്കാന്‍ മിനക്കെടാതെ ഞങ്ങള്‍ ജലമാര്‍ഗ്ഗം യാത്ര തുടര്‍ന്നു. ചെങ്കുത്തായ കയറ്റമാണ് . മുട്ടറ്റം വെള്ളം. വഴുക്കുന്ന ഉരുളന്‍ പാറകളുണ്ട്. കയറ്റം കടുപ്പമാവുന്തോറും ആവേശം ഏറിവന്നു എല്ലാവരും നല്ല ത്രില്ലിലായിരുന്നു. ശരിക്കും ഉഗ്രന്‍ അഡ്വഞ്ചര്‍! താഴേക്കുനോക്കുമ്പൊള് ഇപ്പോ ഒന്നും കാണാനില്ല. എങ്ങും മരങ്ങള്‍ മാത്രം. പെട്ടെന്നാണ് ആ അത്യാഹിതം സം ഭവിച്ചത്. എവിടെനിന്നെന്നറിയില്ല. എമ്പാടും കടന്നല്. കുത്തോടു കുത്ത്. കൊണ്ടിട്ടുള്ളവര്ക്കേ അറിയൂ. കുത്തിന്റെ കടുപ്പം. ചിലര്‍ താഴോട്ടു ചാടി. ചിലര്‍ കാട്ടിലേക്ക് ഒളിച്ചു. മറ്റുചിലര്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കാന്‍ ശ്രമിച്ചു. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ അവയുടെ കളി ശരിക്കും കളിച്ചു. കൂടുതല്‍ കുത്തുകള്‍ കിട്ടിയവര്‍ക്കുള്ള രണ്ടാം സ്ഥാനമായിരുന്നു എനിക്ക് ലഭിച്ചത്. സുല്‍ഫി യാണ് പണിപറ്റിച്ചത്. വഴി തെളിക്കാനായി കയ്യില്‍ കൊണ്ടു നടന്ന വടി ചുഴറ്റി വീശിയത് ഒരു കടന്നല്ക്കൂട്ടിലേക്കായിരുന്നു. കാട്ടുകടന്നലാണ്. വിഷം കാണും. ആകെ പരിഭ്രാന്തിയായി. അര്ജ്ജുനന് രാജേഷ് അവശനായി വീണു. കടന്നല്‍ക്കുത്ത് പേടിച്ച് താഴോട്ടു ചാടിയതാണ്. തെന്നിവീണ് കാലുളുക്കി. പോരാത്തതിന് കുത്തുകേസില്‍ ഒന്നാം സ്ഥാനവും കിട്ടി. ഗൂച്ച് രാജേഷ് പല്ലില്‍ കടി കൊണ്ടതിനാല്‍ മരണം മുന്നില്‍ക്കണ്ട് വിതുമ്പാന്‍ തുടങ്ങി. (സത്യമാണോ എന്നറിയില്ല. കടികൊണ്ട വിവരമറിഞ്ഞെത്തിയ ഒരഭ്യുതയ കാംഷിയാണ് കൊളമാക്കിയത്. ‘സാരമില്ല. ആര്‍ക്കും പല്ലില്‍ കടി കൊണ്ടില്ലല്ലോ.” ആശ്വസിപ്പിക്കാനായി അയാള്‍ പറഞ്ഞു. എന്താ പല്ലില്‍ കടി കൊണ്ടാല്‍? - ഞങ്ങളാരാഞ്ഞു. “പല്ലില്‍ കടികൊണ്ടാല്‍ എപ്പത്തട്ടിപ്പോയെന്നു ചോദിച്ചാല്‍ മതി” മൂപ്പര് തന്റെ അറിവിന്റെ ഭണ്ഡാരം അഴിച്ചിട്ടു. “അയ്യോ എന്റെ പല്ലില്‍ കടികിട്ടിയേ...” ഗൂച്ച് വലിയവായില്‍ നിലവിളിക്കാനും തുടങ്ങി) സിബിയുടെയും സന്തോഷിന്റെയും തോളിലേറി അര്ജ്ജുനന് രാജേഷും അബിയുടെയും സുല്ഫിയുടെയും സാഹായത്തോടെ ഗൂച്ച് രാജേഷും എല്ലാനൊമ്പരവും മുതുകിലൊതുക്കി വലിയ രാജേഷ് എന്ന ഞാനും കുന്നിറങ്ങാന്‍ തുടങ്ങി. ( ഈ കടന്നലുകള്‍ക്ക് ‘ രാജേഷ്’ എന്ന പേരിനോട് എന്താണിത്ര വിരോധം എന്ന് ഇന്നും മനസ്സിലാകുന്നില്ല!) കുന്നിറങ്ങിയതും കാടിറങ്ങിയതും ബോട്ടില്‍ കയറിയതുമൊന്നും എങ്ങനെയെന്നോര്മ്മയില്ല. നെയ്യാര്‍ ഡാമില്‍ നിന്നുമുള്ള ബസ്സിന്റെ സൈഡ് സീറ്റില്‍ ബോധമില്ലാതെയിരുന്ന് തല പലതവണ പുറത്തേക്കു ചായ്ചതിന് ഡ്രൈവറുടെ വക വഴക്കു കേട്ടത് മാത്രം ഓര്‍മ്മയുണ്ട്. ബോധം തെളിയുമ്പോള്‍ രാത്രിയേറെയായിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ വിഷം തീണ്ടിയവര്ക്കുള്ള വാര്‍ഡില്‍ തറയില്‍ പായില്‍ കിടക്കുകയാണ്. അച്ഛനുമമ്മയും എത്തിയിട്ടുണ്ട്. അവരെക്കണ്ട് ഒന്നും സം ഭവിക്കാത്തതുപോലെ എഴുന്നേറ്റു നില്ക്കാന് ശ്രമിച്ചു. അവരുപോയതും പായിലേക്കു മറിഞ്ഞുവീണു. മറുമരുന്ന് കുത്തിവച്ചിരിക്കുകയാണ്. അതാണ് മയക്കം മാറാത്തത്. രാത്രി സുഖമായി ഉറങ്ങി. പിറ്റേന്ന് കാലത്ത് പത്രം കണ്ടതും ഇരിക്കപ്പൊറുതിയില്ലാതെയായി. പൂജപ്പുര മൈതാനത്ത് ഉഷാ ഉതുപ്പിന്റെ ഗാനമേള. ഓണാഘോഷങ്ങളുടെ ഭാഗമായിട്ടാണ്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. നാളെ ഡോക്ടര്‍ പറഞ്ഞിട്ടേ വീട്ടില്‍ പോകാന്‍ പറ്റൂ. എന്തു ചെയ്യും? പകല്‍ മുഴുവന്‍ ഉറങ്ങി. സന്ധ്യയായി. ഗാനമേള കണ്ടേ തീരൂ. എന്തും വന്നോട്ടെ. പോയിട്ടേയുള്ളൂ ബാക്കിക്കാര്യം. ആശുപത്രിക്കിടക്കവിട്ട് ഞാനും ഗൂച്ച് രാജേഷും ജനാലവഴി പുറത്തു ചാടി. സിബിയും സന്തോഷും സുല്‍ഫിയും പുറത്തു കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. നേരേ പൂജപ്പുര മൈതാനത്തേക്ക്. റോഡെല്ലാം ബ്ലോക്കായിരുന്നു. ഒരു ഓട്ടം വച്ചുകൊടുത്തു. മൈതാനത്ത് പൂഴിയിട്ടാല്‍ താഴെ വീഴാത്തതുമാതിരി പുരുഷാരം. എല്ലാം ചെറുപ്പക്കാര്‍. നുഴഞ്ഞുകയറി മൈതാനത്തിന്റെ ഏതാണ്ട് നടുഭാഗത്തെത്തി. ഗാനമേള തകര്‍ക്കുകയാണ്. നൃത്തക്കാരെ അമര്‍ത്താന്‍ പോലീസ് ലാത്തിയുമായി നാലുപാടും പായുന്നുണ്ട്. ഉഷാ ഉതുപ്പല്ലേ ആള്. ഇപ്പഴത്തെ സ്റ്റാര്‍ സിങ്ങറിലെ ജഡ്ജിയെപ്പോലെയൊന്നുമല്ല. ശരിക്കും സ്റ്റാര്‍ സിങ്ങര്‍ തന്നെ. അവരുടെ ആയകാലമാണ്. അന്നൊക്കെ പോപ് സംഗീതം എന്നു പറഞ്ഞാല്‍ ഉഷാ ഉതുപ്പും പ്രീതീ സാഗരും റെമോ ഫെര്ണാണ്ടസുമൊക്കെയാണ്. ജനം ഇളകി മറിഞ്ഞു. പാട്ടുകാരി ഇളക്കി മറിച്ചു എന്നു പറയുന്നതാകും ശരി. നൃത്തം ചവിട്ടാത്തവരെയൊക്കെ അവര്‍ പറഞ്ഞിളക്കി. ഇടതു ഭാഗത്തുള്ളവരും വലതുഭാഗത്തുള്ളവരും തമ്മില്‍... ആണുങ്ങളും പെണ്ണൂങ്ങളും തമ്മില്‍... മത്സരിച്ചാണ് നൃത്തം. ഒടുവില്‍ പോലീസുകാര്‍ തോല്‍വി സമ്മതിച്ച് ലാത്തി മടക്കി വിഢിച്ചിരി ചിരിക്കാന്‍ തുടങ്ങി. തലേന്നത്തെ കുത്തുകേസെല്ലാം ഞങ്ങള്‍ മറന്നു. ഉച്ചവരെ തലപൊക്കാന്പോലും കഴിയാഞ്ഞ പാര്‍ട്ടികളാണ് ഇവിടെ ഉറഞ്ഞു തുള്ളുന്നത്. പരിപാടി കഴിഞ്ഞപ്പോള്‍ പാതിരാത്രിയായി. തിരികെപ്പോകാന്‍ നടരാജവാഹനം തന്നെ ശരണം.നേരം വെളുക്കുമ്മുന്പ് ജനറലാശുപത്രിയുടെ ജനാല വഴി അകത്ത്. വീണ്ടും വിഷമടിച്ചവരുടെ വാര്‍ഡ്, വീണ്ടും തറ!. പക്ഷേ, ഇതിനിടയില്‍ ഒരു ചതിവു പറ്റി. കാലുളുക്കി പരിപാടിക്കുവരാന് കഴിയാതിരുന്ന അര്ജ്ജുനന് രാജേഷ് തന്റെ അസൂയ മുഴുവന്‍ ഞങ്ങളെ വഞ്ചിക്കുന്നതിനായി പുറത്തിറക്കി. രാത്രിയില്‍ മരുന്നു തരാന്‍ വന്ന നേഴ്സിനോട് അവന് എല്ലാം വള്ളിപുള്ളി വിടാതെ പറഞ്ഞു പിടിപ്പിച്ചു. നേഴ്സുമ്മാര്‍ ഞങ്ങളെ നോക്കിയിരിക്കുകയായിരുന്നു. എന്തായാലും വലിയ കുഴപ്പമൊന്നു മുണ്ടായില്ല. ഉച്ചയായപ്പോഴേക്കും ഒബ്സര്‍വേഷന്‍ അവസാനിച്ചു. ഞങ്ങളെ അവിടെനിന്നും ഇറക്കിവിട്ടു. ഈ സംഭവങ്ങളൊക്കെ കഴിഞ്ഞിട്ട് ഇപ്പോ പത്തിരുപത്തഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇന്ന് മറ്റൊരു ഓണം. രാവിലെ മുതല്‍ വീട്ടില്‍ കുത്തിയിരിക്കുകയാണ്. പണ്ടത്തെ ആ ഞാന്‍ തന്നെയാണോ ഈ ഞാന്‍. അത്ഭുതം തോന്നുന്നു!</div>
വലിയവരക്കാരന്‍http://www.blogger.com/profile/17708276141806311630noreply@blogger.com5tag:blogger.com,1999:blog-6379989828327267427.post-22188865915192674812012-08-12T20:50:00.000+05:302012-08-12T20:52:42.756+05:30കൊട്ടാരക്കര നിന്നൊരു ചായ ഗ്ലാസ്<div dir="ltr" style="text-align: left;" trbidi="on">
മിലാനില്‍ നിന്നും കൊണ്ടുവന്ന മാങ്ങ, ടിബറ്റില്‍ നിന്നു കൊണ്ടുവന്ന തേങ്ങ എന്നൊക്കെ പറയുമ്പോലെ എനിക്കും എന്നും ഓര്‍ക്കാനായി ഒരു മൊമന്റോ കിട്ടി, കൊട്ടാരക്കര ബസ് സ്റ്റാന്റില്‍ നിന്ന്. മറ്റൊന്നുമല്ല, ഒരു ചായഗ്ലാസ്സ്. തിരുവനന്തപുരത്തുനിന്നും വരുന്ന വഴിയായിരുന്നു. വൈകുന്നേരം. നല്ല വിശപ്പ്, ദാഹം. അരമണിക്കൂര്‍ കൂടി കാത്താല്‍ വീട്ടില്‍ നിന്നും അമ്മയുടെ കൈകൊണ്ടുണ്ടാക്കിയ ചായ കുടിക്കാം. പിള്ളാര്‍ക്കു കഴിക്കാന്‍ കരുതിയ എന്തെങ്കിലും വറപൊരിയും കൂടെക്കാണും. പക്ഷേ ബസ്സ്റ്റാന്റിലെ ചായക്കട കണ്ടതോടെ എന്റെ കണ്ട്രോളു പോയി. കണ്ണാടിക്കൂട്ടിനുള്ളിലിരിക്കുന്നു മനോഹരങ്ങളായ മോദകങ്ങള്‍. വട, നെയ്യപ്പം, പഴം പൊരി, ബോണ്ട എന്നീ കൂട്ടുകാരുമുണ്ട്. ആദ്യം തന്നെ ഒരു ചായ ഓര്‍ഡര്‍ ചെയ്തു. എന്നിട്ട് ആദ്യദര്‍ശനത്തില്‍ത്തന്നെ പ്രേമം തോന്നിയ ആ മോദക സുന്ദരിക്കു നേരേ ഞാന്‍ കൈ നീട്ടി. നീട്ടിയ കൈയ്യിലേക്കവള് എത്തിയപാടേ ആവേശത്തോടെ ഞാന്‍ ആ കവിളത്തു കൊടുത്തു ഒരു കടി. കാറിത്തുപ്പാനാണാദ്യം തോന്നിയത്. എന്തൊരു വൃത്തികെട്ട ടേസ്റ്റ്! ഉണ്ടാക്കിയിട്ട് രണ്ടാഴ്ച യെങ്കിലും കഴിഞ്ഞിട്ടുണ്ടാകും. കടിക്കാത്ത പാതി വേസ്റ്റ് ബാസ്കറ്റിലേക്കെറിഞ്ഞു. കടിച്ച പാതി തുപ്പി. അപ്പോഴേക്കും ചായ കിട്ടിയത് നന്നായി. അതു കൊണ്ട് വായ നന്നായി കഴുകി. ശരിക്കും വായ കഴുകാന്‍ പറ്റിയ ചായയായിരുന്നു അത്! വായ കഴുകാന്‍ മാത്രം പറ്റിയത്. കടയ്ക്കുള്ളില്‍ എടുത്തുകൊടുക്കാനായി നാലഞ്ചു തടിയന്മാര് നില്‍പ്പുണ്ടായിരുന്നു. മോദകം വച്ചുനീട്ടിയ ചേട്ടനോടു ഞാന്‍ പറഞ്ഞു. ചേട്ടാ, ഈ ഐറ്റം കേടായിപ്പോയി കേട്ടോ. ചേട്ടന് പൊട്ടിത്തെറിച്ചു. വേണോന്നൊള്ളവന് വാങ്ങിച്ചാ മതി. ഞാന്‍ ശശിയായി. ചില്ലറയില്ല്ല ഒരു രണ്ടു രൂപകൂടി താ - കൊടുത്ത ഇരുപതു രൂപ കയ്യില്‍ ചുരുട്ടിവച്ചിട്ട് തടിയന് പറഞ്ഞു. ഞാന്‍ ഒന്നും മിണ്ടാതെ രണ്ടു രൂപ നാണയം കൊടുത്തിട്ട് പത്തു രൂപ ബാക്കി വാങ്ങി. എന്റെ മനസ്സ് ആകെ കലങ്ങിമറിഞ്ഞു. വയറും. മനസ്സില്‍ തെളിഞ്ഞത് മുപ്പതു കൊല്ലം മുമ്പു വായിച്ച ഒരു ദേശത്തിന്റെ കഥയായിരുന്നു. പ്രത്യേകിച്ച് അതിലെ ശ്രീധരന്റെ ജേഷ്ടന് അപ്പൂവും കൂട്ടുകാരും കൂടി ഒരു ഹോട്ടലുകാരനു പണികൊടുക്കാനായി ഒരു സെറ്റ് സോസറുകള്‍ അടിച്ചുമാറ്റിയ ഭാഗം. ഞാന്‍ വേറൊന്നുമാലോചിച്ചില്ല. ചായ ഗ്ലാസ്സ് കയ്യില്‍ത്തന്നെയുണ്ട്. ബസ്സിലെ സീറ്റില്‍ വച്ച എന്റെ ബാഗ് അവിടെത്ത്ന്നെയുണ്ടോ എന്ന് നോക്കാനെന്ന ഭാവത്തില്‍ ഞാന്‍ പയ്യെ അവിടെ നിന്നും വലിഞ്ഞു. ബസ്സിനൊരു വലതു വച്ച് പുറകിലത്തെ വാതിലിലൂടെ അകത്തു കയറി. മട്ടെല്ലാം ഊറ്റിക്കളഞ്ഞ് കുടഞ്ഞ് ശുദ്ധം വരുത്തിയ ഗ്ലാസ് ബാഗിനുള്ളീലേക്ക് നിക്ഷേപിച്ചു. എന്റെ ആഗ്രഹം പോലെ തന്നെ ഡ്രൈവര്‍ വേഗം വന്ന് വണ്ടിയെടുത്ത് സഹായിച്ചു. ആഹാ! എന്തൊരു പ്രതികാരം. മനസ്സ് നിര്‍മലമായി. അടൂരേക്ക് ഞാന്‍ സന്തോഷത്തൊടെ സഞ്ചരിച്ചു. എന്നാലും... കഴിഞ്ഞ നാല്‍പ്പതു വര്‍ഷക്കാലം വരെ നല്ലപിള്ളയായി കഴിഞ്ഞുകൂടിയ ഞാന്‍.. ഇനിയെന്തൊക്കെയാണാവോ കാട്ടിക്കൂട്ടാന്‍ പോകുന്നത്? കൊട്ടാരക്കര ഗണപതിഭഗവാനേ... കാത്തോളണേ....</div>വലിയവരക്കാരന്‍http://www.blogger.com/profile/17708276141806311630noreply@blogger.com3tag:blogger.com,1999:blog-6379989828327267427.post-52881614302172139462012-07-22T14:09:00.003+05:302012-07-22T19:56:30.833+05:30നൈറ്റ് റൈഡേഴ്സ്<div dir="ltr" style="text-align: left;" trbidi="on">
ശാന്തി നികേതനിലേക്കുള്ള യാത്ര വിചാരിച്ചതിലും നീണ്ടതായിരുന്നു. കല്ക്കട്ടയിലെത്തിയപ്പോഴേക്കും രാത്രിയായി. അത്താഴം കഴിച്ചതോടെ ‘രാ(തിയിലെ കല്‍ക്കട്ട‘ കാണാനുള്ള മോഹമൊക്കെ ഉപേക്ഷിച്ച് സുശീല്‍ പറഞ്ഞു: “നമുക്കിനി വിശ്രമിച്ചാലോ?“ ഞാന്‍ നേരേ നടന്നത് ബസ് സ്റ്റോപ്പിലേക്കായിരുന്നു. സുശീല്‍ പിന്നാലേ. ഈഡന് ഗാര്‍ഡന്‍സ്. ഗ്യാലറി കവിഞ്ഞു തൂകി, പ്രകാശം ആകാശം നിറയെ. ആരവം. പതിഞ്ഞും മുറുകിയും... ധ്രുതതാളസംഗീതം.<br />
I P L ക്രിക്കറ്റ് മാച്ചാണ്. രാജസ്ഥാന് റോയല്‍സും കല്‍ക്കത്താ നൈറ്റ് റൈഡേഴ്സും തമ്മില്‍. ഗേറ്റിനുനേരേ വച്ചുപിടിച്ചു. വാതില്ക്കല് നിന്ന വോളന്റിയര്‍ പയ്യന്മാരോടു പറഞ്ഞു. മാച്ചൊന്നു കാണണം. പത്തുമിനിറ്റ്. “എന്തിനാ പത്തുമിനിറ്റാക്കുന്നത്. മൊത്തം കണ്ടോളൂ.. പക്ഷേ ചെലവുണ്ട്”- പയ്യന്മാരിലൊരുവന് പറഞ്ഞു. കച്ചവടം ഉറപ്പിച്ചു. രണ്ടാള്‍ക്കും കൂടി അഞ്ഞൂറു രൂപ. എന്നാല്‍ പേഴ്സ് തുറന്നതും പയ്യന് നിലവിളിച്ചു. “ഇവിടെ വച്ചല്ല.. അകത്ത്.. ടോയ്ലറ്റില്!”രണ്ടുനിമിഷത്തിനുള്ളില് ഞങ്ങളകത്തായി. മൈതാനവും പവലിയനുകളും പ്രകാശപൂരിതം. മഞ്ഞക്കുപ്പായമിട്ട ചിയര്‍ഗേള്‍സിന്റെ ചടുലനൃത്തം. “ഹല്ലാ ബോല്‍” എങ്ങും വയലറ്റ് കുപ്പായക്കാര്‍. വയലറ്റു തലേക്കെട്ടുകാര്‍. വയലറ്റു കൊടിക്കാര്, വയലറ്റു തൊപ്പിക്കാര്, വയലറ്റു പ്ലാസ്റ്റിക്ക് വടിക്കാര്. “കെ. കെ. ആര്... <span style="background-color: white;">കെ. കെ. ആര്...</span><span style="background-color: white;">.” ആവേശം എമ്പാടും അണപൊട്ടിയൊഴുകുന്നു. കടം വാങ്ങിയ കൊടിയും വടിയുമായി ഞങ്ങളും തുള്ളിച്ചാടി! ചാട്ടം വെറുതേയായില്ല. ഒടുവില്‍ കല്‍ക്കത്ത തന്നെ വിജയിച്ചു. സമയം പതിനൊന്നര. മുപ്പതു രൂപയുടെ ചിക്കന്‍ പഫ്സ് മൂന്നെണ്ണം പത്തു രൂപ - ക്ലിയറന്‍സ് സെയില്‍ പൊടിപൊടിക്കുന്നു. തിരികെ പോകാന്‍ വണ്ടികിട്ടുമോ? എന്തു ചെയ്യും. വെപ്രാളപ്പെടും മുമ്പുതന്നെ ദാ വരുന്നു ഹൌറയിലേക്കുള്ള ലാസ്റ്റ് ബസ്. തൊട്ടു പുറകേ വേറേയും ഒരു ലാസ്റ്റ് ബസ്! ഹൌറയിലെത്തിയപ്പോള് പന്ത്രണ്ടുമണി. ഹൂഗ്ലി ആയിരം വിളക്കുകളുടെ വെളിച്ചവുമായി മാടിവിളിക്കുമ്പോലെ. വേലിചാടി പാലത്തിലൂടെ തെക്കുവടക്ക് വീണ്ടും നടന്നു. കാറ്റത്ത്.. തണുപ്പത്ത്... ഇരുട്ടത്ത്... ഇത്തിരി വെട്ടത്ത്.... സുശീല്‍ ടോം സ്വായറായി, ഞാന്‍ ഹക്കിള്‍ ബറി ഫിന്. സുശീല്‍ സ്വാമിനാഥനായി, ഞാന്‍ മാലി. ഇതു ശരിക്കും ഒരു മിഡ് സമ്മര്‍ നൈറ്റ്സ് ഡ്രീം തന്നെ!</span><br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjo-_IfNZPEcoAKSHkhwAcoF11PhBXVVRikDWqHPfhzST2y7z2bcRercjTd0Vb-097HnLPMe2G8TKxdm55uzyHm8xXQrakVaA-PzvT_QE-_WM5fzAG0KDo5ZWJNzgL2o-mYRooI1LwWXh4/s1600/kkr.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjo-_IfNZPEcoAKSHkhwAcoF11PhBXVVRikDWqHPfhzST2y7z2bcRercjTd0Vb-097HnLPMe2G8TKxdm55uzyHm8xXQrakVaA-PzvT_QE-_WM5fzAG0KDo5ZWJNzgL2o-mYRooI1LwWXh4/s320/kkr.jpg" width="320" /></a></div>വലിയവരക്കാരന്‍http://www.blogger.com/profile/17708276141806311630noreply@blogger.com0tag:blogger.com,1999:blog-6379989828327267427.post-84787062097110928372012-07-18T11:27:00.000+05:302012-07-18T11:27:40.473+05:30ട്രെയിനിലെ കരോക്കെ സംഗീതം.<div dir="ltr" style="text-align: left;" trbidi="on">
ബോല്പൂരില് നിന്നും കൊല്‍ക്കത്തയ്ക്കുള്ള യാത്രയിലായിരുന്നു രസകരമായ ആ സംഗീത വിരുന്ന്. വര്ത്ഥമാന് ജംഗ്ഷനില്‍ നിന്നും ഒരാള്‍ ഒരു ചെറിയ പെട്ടി, ഒരു ബാഗ് എന്നിവയുമായി വന്ന് ബോഗിക്കുള്ളില്‍ കയറി. മാറാപ്പു രണ്ടും ഒതുക്കിവച്ചിട്ട് എങ്ങോട്ടോ മറഞ്ഞു. പത്തുപതിനഞ്ചു മിനിറ്റു കഴിഞ്ഞ് കക്ഷി എവിടെനിന്നോ വീണ്ടും പ്രത്യക്ഷപ്പെട്ടു. ബാഗ് തുറന്ന് രണ്ടു വയറുകള്‍ പുറത്തെടുത്തു. രണ്ടിന്റേയും അറ്റം പെട്ടിയില്‍ ഘടിപ്പിച്ചു. മറ്റേ അറ്റത്തിലൊന്ന് ഒരു സെല്ഫോണീലേക്കും. ഇതെന്താണ്.. പരസ്യമായ ബോംബുവയ്പ്പോ? ഞാനമ്പരന്നു. അപ്പോഴാണ് രണ്ടാമത്തെ വയറിന്റെ അറ്റം ഒരു മൈക്രോഫോണിലേക്കു ഘടിപ്പിക്കുന്നതു കണ്ടത്. ഓഹോ.. പച്ചമരുന്നു കച്ചവടമായിരിക്കണം.. കൊള്ളാമല്ലോ.. എന്നു കരുതുമ്പോഴേക്കും മൂപ്പര് ശുദ്ധമായ് ബംഗാളിയില്‍ ആമുഖഭാഷണം നല്‍കുകയും തുടര്‍ന്ന് മൊബൈലിലെ കരോക്കെ ട്രാക്ക് ഓണ്‍ ചെയ്ത് പാടാന്‍ തുടങ്ങുകയും ചെയ്തു. മനോഹരമായ ഒരു ബംഗള ഗാനം. തികച്ചും പ്രൊഫഷണല്‍.. തികച്ചും പെര്‍ഫെക്റ്റ്. രണ്ടാമത്തേത് ഒരു പഴയ ഹിന്ദി പ്രേമഗീതമായിരുന്നു. ഏവരും തരളഹൃദയരായി. പാട്ടുകാരന് പാട്ടിനിടയില്ത്തന്നെ<span style="background-color: white;"> സ്വന്തം പോക്കറ്റില്‍ നിന്നും ഒരു പത്തു രൂപയെടുത്ത് കയ്യില്‍ പിടിച്ചുകൊണ്ട് തന്റെ കളക്ഷന്‍ ഉദ്ഘാടനം ചെയ്തു. പാട്ടു തീരും മുമ്പുതന്നെ കൈ നിറഞ്ഞു. പെട്ടിയും ബാഗും ചുരുട്ടിക്കെട്ടി നന്ദി പറഞ്ഞുകൊണ്ട് അയാള്‍ അടുത്ത കമ്പാര്‍ട്ടുമെന്റിലേക്കു കടന്നു. എല്ലാവരും ഹാപ്പിയായിട്ട് പാട്ട് അയവിറക്കിക്കൊണ്ട് യാത്ര തുടര്‍ന്നു. <span style="color: white;">.</span></span><br />
<div class="separator" style="clear: both; text-align: center;">
</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="clear: left; float: left; margin-bottom: 1em; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMiNUcucoEgpBQUd_rGYdhTIcLd_Fa3oPSZO6wS5Meo39GuzsDaYrsABb3IbIfRp6q3BCVkaJfRuk7NRmpjvU_grw0g0z32W3oBkZOSpsPn8JTrlHjEjkz-53qaFabsbEJh_Pr7Utswv0/s1600/575870_3420512025961_1603176475_n.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="300" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMiNUcucoEgpBQUd_rGYdhTIcLd_Fa3oPSZO6wS5Meo39GuzsDaYrsABb3IbIfRp6q3BCVkaJfRuk7NRmpjvU_grw0g0z32W3oBkZOSpsPn8JTrlHjEjkz-53qaFabsbEJh_Pr7Utswv0/s400/575870_3420512025961_1603176475_n.jpg" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;">ശാന്തി നികേതനിലെ കലാഭവന്‍ കാമ്പസ്</td></tr>
</tbody></table>
</div>വലിയവരക്കാരന്‍http://www.blogger.com/profile/17708276141806311630noreply@blogger.com0tag:blogger.com,1999:blog-6379989828327267427.post-46581119841813034412012-07-15T08:12:00.004+05:302012-07-15T08:25:54.130+05:30റിക്ഷാ യാത്ര<div dir="ltr" style="text-align: left;" trbidi="on">
ടാഗോര്‍ പണ്ടു പാര്‍ത്ത ബംഗ്ലാവുകളിലൊന്നിനുമുന്നില് നിന്നു ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു രണ്ടു പെണ്‍കുട്ടികള്‍. ഞങ്ങളുടെ ചിത്രം കൂടി ഒന്നെടുത്തുതരാമോ എന്നു ഞാന്‍. ക്യാമറ വാങ്ങി ക്ലിക് ചെയ്തു ഒരാള്‍. തിരിച്ച് റെയില്‍വേ സ്റ്റേഷനിലേക്ക് എങ്ങനെ പോകാന്‍ പറ്റും - ഞാനാരാഞ്ഞു. “റിക്ഷ കിട്ടും. പക്ഷേ ആളും തരവും നോക്കിയായിരിക്കും റേറ്റ്“. അതായത്, എന്നേപ്പോലൊരു തടിയന് ചാര്‍ജ് കൂടുമായിരിക്കുമോ? ഞാന്‍ ചോദിച്ചു. പെണ്‍കുട്ടികള്‍ നന്നായി ചിരിച്ചു. എന്നിട്ട് പറഞ്ഞു “ നിങ്ങള്‍ സ്മാര്‍ട്ട് ആണെങ്കില്‍ കൂടുതല്‍ ചോദിക്കില്ല”. അവര്‍ ആദ്യം ഒരു റിക്ഷയില്‍ കയറി. എന്നിട്ട് ഉറക്കെ പറഞ്ഞു. “ ഞങ്ങള്‍ 30 രൂപയാണ് കൊടുക്കുന്നത്.” രണ്ടാമത്തെ റിക്ഷാക്കാരന് വേറേ വഴി ഇല്ലായിരുന്നു. അയാള്‍ ഒരു തടിയനേയും ഒരു കുടവയറനേയും കയറ്റി കഷ്ടപ്പെട്ട് സ്റ്റേഷനിലേക്ക് ആഞ്ഞ് ചവിട്ടി. <span style="color: white;">.</span><br />
<div class="separator" style="clear: both; text-align: center;">
</div>
<table cellpadding="0" cellspacing="0" class="tr-caption-container" style="clear: left; float: left; margin-bottom: 1em; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUR5S0aED4YY9eGoQtTDG0VSWluD6LCWAZVx8ZRse3kzdwHvAnnAZ1CO4MaB-zNFwfwdTm6gZKCjICxdC7St0Gn1Dr2K0QdbyVZpsW8q2OPqo3zPIwaHkObuDbRbbJufSrvzkei4o6ZCg/s1600/%E0%B4%B7%E0%B4%A6%E0%B5%8A%E0%B4%B5%E0%B5%8D.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUR5S0aED4YY9eGoQtTDG0VSWluD6LCWAZVx8ZRse3kzdwHvAnnAZ1CO4MaB-zNFwfwdTm6gZKCjICxdC7St0Gn1Dr2K0QdbyVZpsW8q2OPqo3zPIwaHkObuDbRbbJufSrvzkei4o6ZCg/s400/%E0%B4%B7%E0%B4%A6%E0%B5%8A%E0%B4%B5%E0%B5%8D.jpg" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;">‘കുറ്റിക്കാട്ടില്‍ നിന്ന് മലയിലേക്ക്’ എന്ന ചിത്രം. അക്രിലിക് കൊണ്ട് കാന്വസില് വരച്ചത്. 2011.</td></tr>
</tbody></table>
</div>വലിയവരക്കാരന്‍http://www.blogger.com/profile/17708276141806311630noreply@blogger.com0tag:blogger.com,1999:blog-6379989828327267427.post-67625993104156625642012-07-07T21:11:00.000+05:302012-07-07T21:13:49.394+05:30കലാഭവന്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhD34RGYPPiuio50TI2CDYqbNElrOk6XkrbFSzLqkpO2R4YC1m8TfO6DzCgM_BJPQ01fV7XWfsAH0NkEZroe9YaYE6WIz9KMpSix6CBribbITR_5Im4_h8GEmab4tXKz_8JgHHXAuh-pfA/s1600/%E0%B4%95%E0%B4%B2%E0%B4%AC%E0%B5%8D.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhD34RGYPPiuio50TI2CDYqbNElrOk6XkrbFSzLqkpO2R4YC1m8TfO6DzCgM_BJPQ01fV7XWfsAH0NkEZroe9YaYE6WIz9KMpSix6CBribbITR_5Im4_h8GEmab4tXKz_8JgHHXAuh-pfA/s400/%E0%B4%95%E0%B4%B2%E0%B4%AC%E0%B5%8D.jpg" width="300" /></a></div>
ശാന്തിനികേതനത്തിലെ പൈതൃകഗൃഹങ്ങള്, പണ്ട് കലാചരിത്രപുസ്തകങ്ങളില് വായിച്ചതും കണ്ടതും, കണ്മുന്നില് ജീവനോടെ കണ്ട് കണ് കുളിര്‍ത്തു. ടാഗോറിന്റെ അച്ഛന് ചൈനയില്‍ നിന്നും കൊണ്ടുവന്ന ബോണ്സായിച്ചെടി ഇന്ന് ഒരു വമ്പന്‍ വടവൃക്ഷമാണ്. ഓരോ വൃക്ഷങ്ങള്‍ക്കും ഓരോ ശില്പങ്ങള്ക്കും ഓരോ കുഞ്ഞുകെട്ടിടങ്ങള്ക്കും പറയാനുണ്ട് ഓരോരോ കഥ. രാംകിങ്കര്‍ ബാജിയുടെ ചെളിയും മുളയും കൊണ്ട് നിര്‍മ്മിച്ച നിഷേധശില്പങ്ങള് ഇന്നും തലയുയര്‍ത്തി നില്ക്കുന്നു. ചുമര് നിറയെ നന്ദലാല്‍ ബോസിന്റെയും ജാമിനി റൊയിയുടെയും ചിത്രങ്ങള്‍ പേറുന്ന ചരിത്രവീടുകള് ഇന്ന് ഹോസ്റ്റലുകളും സ്റ്റുഡിയോകളുമാണ്. മുതിര്‍ന്ന ചിത്രകാരനായ കെ ജി സുബ്രഹ്മണ്യം പടങ്ങു കെട്ടി മുകളില്‍ കയറി വീടിനു ചുറ്റും ചിത്രം വരയ്ക്കുന്ന ദൃശ്യം സങ്കല്പിച്ച് ഞാന്‍ അന്തം വിട്ടു. ചരിത്രവീടുകള്ക്കും ശില്പങ്ങള്ക്കുമൊപ്പം പുതിയ തലമുറയുടെ സൃഷ്ടികളും സജീവം. പഴമയും പുതുമയും കൈ കോര്‍ക്കുന്ന കാമ്പസ്. എങ്ങും പെയിന്റു ചെയ്ത മരങ്ങളും കല്ലുകളും പ്രകൃതിശില്പങ്ങളും. എം ജി രാധാകൃഷ്ണന്റെ അതിശയശില്പങ്ങളിലൊരെണ്ണം അങ്ങാകാശം മുട്ടെ! ശില്പി ഷാജി ചടയമംഗലത്തിന്റെ മുറിയില്‍ തത്തി നടക്കുന്നത് ഒരു പ്രാവിന് കുഞ്ഞ്. അനീഷും പാവേലും സന്തോഷത്തോടെ തങ്ങളുടെ ജലച്ചായ ചിത്രങ്ങല്‍ എനിക്കു കാണിച്ചുതന്നു. യാത്രയില്‍ പരിചയപ്പെട്ട രാജന് കരുവാരക്കുണ്ടും ഷാജി കേശവും യാത്രപറഞ്ഞു പിരിഞ്ഞു.. ഇനിയും വൈകിയാല്‍ ട്രെയിന്‍ പോകും. </div>വലിയവരക്കാരന്‍http://www.blogger.com/profile/17708276141806311630noreply@blogger.com0tag:blogger.com,1999:blog-6379989828327267427.post-46705730834804794202012-06-24T15:15:00.000+05:302012-06-24T15:15:31.339+05:30ഹൂഗ്ലി<div dir="ltr" style="text-align: left;" trbidi="on">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgio5xODhNL53f6ILCf4jfanTWrNo4o0U350hAfAk5YDTDS-DrfNsU2AnPX4xSIXHRnMvZCz8qiF0PTuo-QSFbh_kDrzzpC_xSGmJSJncfl_7vSuQKRACzWbPkylps-_K9zVK3tuzmIVYM/s1600/hugli.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgio5xODhNL53f6ILCf4jfanTWrNo4o0U350hAfAk5YDTDS-DrfNsU2AnPX4xSIXHRnMvZCz8qiF0PTuo-QSFbh_kDrzzpC_xSGmJSJncfl_7vSuQKRACzWbPkylps-_K9zVK3tuzmIVYM/s320/hugli.jpg" width="320" /></a><br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
ഹൌറാ തൂക്കുപാലത്തിന്റെ നടപ്പാത.<br />
താഴെ ഹൂഗ്ലീ നദി.<br />
ഇളം കാറ്റ്.<br />
മഞ്ഞു മൂടിയ ആകാശം നിറയെ നെടുങ്കന്‍ ഇരുമ്പുതൂണുകള്‍.<br />
താഴെ സ്നാനഘട്ടങ്ങള്‍ സജീവം.<br />
റെയില്‍വേസ്റ്റേഷനിലെ റസ്റ്ററന്റില്‍നിന്നും പ്രാതലായി ഇഡലിയും മസാലദോശയും കഴിച്ചു കഴിഞ്ഞപ്പോള്‍ സുശീല്‍ എന്റെ മനസ്സു വായിച്ചതു പോലെ പറഞ്ഞു.<br />
ബംഗാളാണ്.. മധുരം വേണ്ടേ.?<br />
വേണം... ഗുലാബ് ജാമുന്, രസ്ഗുള്ള..<br />
മദ്ധ്യവേനലിലെ ദിവാസ്വപ്നം പോലെ കൊടും ചൂട് ദിനങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞു സൈക്ലോണ്‍ ഞങ്ങള്‍ക്കായി മാത്രം ഒരുക്കിയ ഇത്തിരി മഴയില്‍ ‘സമമര് ഇന്‍ കല്‍ക്കത്ത’ അങ്ങനെ തുടങ്ങി.</div>വലിയവരക്കാരന്‍http://www.blogger.com/profile/17708276141806311630noreply@blogger.com0tag:blogger.com,1999:blog-6379989828327267427.post-89517491254389844642011-12-26T20:13:00.000+05:302011-12-26T20:13:03.197+05:30കൊച്ചിയിലെ ചിത്രപ്രദര്‍ശനം ആരംഭിച്ചു.<div dir="ltr" style="text-align: left;" trbidi="on">
കൊച്ചിയിലെ ബിന്ദി ആര്‍ട്ട് ഗാലറിയില്‍ ശ്യാം ലാല്‍ ഐവര്‍ കാലയുടെയും റ്റി ആര് രാജേഷിന്റെയും ചിത്രങ്ങളുടെ പ്രദര്‍ശനം ഡിസംബര്‍ 26ന് ആരംഭിച്ചൂ. പ്രദര്‍ശനം ഡിസംബര്‍ 30 (വെള്ളിയാഴ്ച) വരെ തുടരും. സമയം രാവിലെ 10 മുതല്‍ വൈകുന്നേരം ഏഴു വരെ.<table cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="http://2.bp.blogspot.com/-A9yUSsBGlVw/TviFZp5vZnI/AAAAAAAABic/P1JpEcsN8Mg/s1600/DSC01402.JPG" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="300" src="http://2.bp.blogspot.com/-A9yUSsBGlVw/TviFZp5vZnI/AAAAAAAABic/P1JpEcsN8Mg/s400/DSC01402.JPG" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;">ലളിത കലാ അക്കാദമി വൈസ് ചെയര്മാന് പ്രൊഫസര്‍ കാട്ടൂര്‍ നാരായണ പിള്ള പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുന്നു</td></tr>
</tbody></table>
<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="http://3.bp.blogspot.com/-UhmyLsDkmVI/TviFgtBrjXI/AAAAAAAABik/o953GnKypjg/s1600/DSC01419.JPG" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="300" src="http://3.bp.blogspot.com/-UhmyLsDkmVI/TviFgtBrjXI/AAAAAAAABik/o953GnKypjg/s400/DSC01419.JPG" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;">ചിത്രപ്രദര്‍ശനം കാണാനെത്തിയവര്‍</td></tr>
</tbody></table>
<br /></div>വലിയവരക്കാരന്‍http://www.blogger.com/profile/17708276141806311630noreply@blogger.com0Fr Mathew Kottekkattu Rd, Chullickal, Ernakulam, Kerala, India9.9476916 76.25580259.9320516000000012 76.2360615 9.9633316 76.2755435tag:blogger.com,1999:blog-6379989828327267427.post-75823579447376126982011-12-26T09:36:00.000+05:302011-12-26T20:19:17.082+05:30കൊച്ചിയില്‍ ഞങ്ങളുടെ ചിത്രപ്രദര്‍ശനം<div dir="ltr" style="text-align: left;" trbidi="on">
<br />
ശ്യാം ലാല്‍ ഐവര്‍കാല എന്ന എന്റെ സുഹൃത്തും റ്റി ആര് രാജേഷ് എന്ന ഞാനും ചേര്‍ന്ന് കൊച്ചിയിലെ ബിന്ദി ആര്‍ട്ട് ഗ്യാലറിയില്‍ വച്ചു സംഘടിപ്പിക്കുന്ന അക്രിലിക് പെയിന്റിങ്ങുകളുടെ പ്രദര്‍ശനോദ്ഘാടനം ഇന്ന് രാവിലെ പതിനൊന്നുമണിക്ക് ലളിതകലാ അക്കാദമി വൈസ് ചെയര്മാന് പ്രൊഫസര്‍ കാട്ടൂര്‍ നാരായണ പിള്ള നിര്‍വഹിക്കുന്നു. താങ്കളെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്തുകൊള്ളുന്നു.<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="http://1.bp.blogspot.com/-dFnExLsAl4M/TvfxGoCS_gI/AAAAAAAABiQ/Hhs36b92c8I/s1600/outside.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="200" src="http://1.bp.blogspot.com/-dFnExLsAl4M/TvfxGoCS_gI/AAAAAAAABiQ/Hhs36b92c8I/s400/outside.jpg" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;">പ്രദര്ശനത്തിനെക്കുറിച്ചുള്ള ബ്രോഷറിന്റെ ഒരു വശം</td></tr>
</tbody></table>
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="http://1.bp.blogspot.com/-02h6FYqBN0c/TvfxCdlFYcI/AAAAAAAABiI/QlJ7TGAvLz8/s1600/inside.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="200" src="http://1.bp.blogspot.com/-02h6FYqBN0c/TvfxCdlFYcI/AAAAAAAABiI/QlJ7TGAvLz8/s400/inside.jpg" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;">ബ്രോഷറിന്റെ ഉള്‍വശം</td></tr>
</tbody></table>
</div>വലിയവരക്കാരന്‍http://www.blogger.com/profile/17708276141806311630noreply@blogger.com0Kochi, Kerala, India9.9312328 76.26730419.8999513 76.2278221 9.9625143 76.306786100000011tag:blogger.com,1999:blog-6379989828327267427.post-73119981080837607762011-10-09T13:27:00.003+05:302011-10-09T22:30:23.658+05:30പഴമരുത്!<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj09FMXE3S38e0RDXndIJ9DKfn_drnYIyMgOL4iixcp3BWkGZCH2Mw4s6zmIg75bD3uVHta4eavgEaE1kiB0R4uWi_p1zogP9hiozQjcKXV7uM5jbRHWydVb3MGi-ASsm8eytfFU8_GcK0/s1600/images.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj09FMXE3S38e0RDXndIJ9DKfn_drnYIyMgOL4iixcp3BWkGZCH2Mw4s6zmIg75bD3uVHta4eavgEaE1kiB0R4uWi_p1zogP9hiozQjcKXV7uM5jbRHWydVb3MGi-ASsm8eytfFU8_GcK0/s200/images.jpg" width="140" /></a></div><br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<div style="color: white;">.</div>“പകലരുത്<br />
പലരരുത്<br />
പഴമരുത്”<br />
<span style="color: white;">. </span><br />
...മദ്യപാനത്തിന്റെ ശരികളെയും തെറ്റുകളെയും പറ്റി<br />
സംസാരിക്കവേ ജോസുകുട്ടി സാര്‍ ഉദ്ദരിച്ച വരികളാണ് മുകളില്‍.<br />
ഇനി കഥ.<br />
<span style="color: white;">. </span><br />
ഏകാന്തവാസത്തിനൊടുവില്‍ നാട്ടില്‍ ചെല്ലുമ്പോള്‍<br />
ഉടുപ്പഴിക്കുമ്പോല് ഭാര്യയെ അന്തം വിടീപ്പിക്കാനായി<br />
ഒരു സിക്സ് പാക് വയറുണ്ടായാല്‍ എങ്ങനെയിരിക്കും?<br />
640 രൂപ കൊടുത്ത് 20 പൌണ്ടിന്റെ രണ്ട് ഡംബെല്സ് വാങ്ങുവാന്‍<br />
എന്നെ പ്രേരിപ്പിച്ചത് ഈ ചിന്തയായിരുന്നു. (ഡംബെല്സ് എടുത്തുയര്‍ത്തിയാല്‍<br />
വയറു കുറയുമോ എന്നത് വേറേ കാര്യം.)<br />
സ്വന്തമായുള്ള കുക്കിങ് തുടങ്ങിയപ്പോഴേ കുടവയര്‍ തോല്‍വി സമ്മതിച്ചിരുന്നു.<br />
പിന്നെ രാവിലെയും വൈകിട്ടുമുള്ള നടത്തവും വെയിലും തുണികഴുകലും<br />
ഒക്കെക്കൂടിയായപ്പോ ഇനി വലിയ കായികാഭ്യാസമൊന്നുമില്ലെങ്കിലും<br />
ഒന്നു മെലിയാമെന്നായപ്പോഴാണ് ഈ സാഹസം.<br />
<div style="color: white;">.</div>കൃഷ്ണാഷ്ടമിയുടെ അവധിദിവസം വേറേ പണിയൊന്നുമില്ലാതെ നടക്കുമ്പോഴാണ്<br />
കടയില്‍ തൂക്കിയിട്ടിരിക്കുന്ന പാളയം തോടന് പഴം കണ്ടത്.<br />
പഴം കഴിച്ചിട്ട് കുറേ നാളായല്ലോ എന്നു വിചാരിച്ച് പത്തുരൂപയ്ക്ക്<br />
പഴവുമായി വേഗം മുറിയിലെത്തി. പഴം രണ്ടെണ്ണം ഉടന്‍ തന്നെ അകത്താക്കി.<br />
സമയം 5.30<br />
എക്സര്‍സൈസ് റ്റൈം!<br />
വളരെ പ്രയാസപ്പെട്ട് രണ്ട് ഡം ബെല്സും എടുത്തുയര്‍ത്തി.<br />
ടി വി യിലും സിനിമയിലും ഒക്കെ കണ്ടിട്ടുള്ള കസര്‍ത്തുകളില്‍ ചിലത്<br />
അനുകരിച്ചു നോക്കി. നല്ല കടുപ്പം.<br />
അതു കഴിഞ്ഞ് രണ്ടുമൂന്നു പുഷ് അപ്പു കൂടിയായപ്പോഴേക്കും എന്തോ ഒരു വല്ലായ്മ.<br />
ഓക്സിജന്‍ കുറഞ്ഞ പോലെ.<br />
കോപ്രായങ്ങള്‍ മറ്റാരും കാണെണ്ട എന്നു കരുതി അടച്ചിട്ടിരുന്ന ജന്നല്പാളികള്<br />
തുറന്നിട്ടു നോക്കി. രക്ഷയില്ല.<br />
മട്ടുപ്പാവില്‍ പോയി ചില ശ്വസനക്രിയകള്‍ ചെയ്യാമെന്നു കരുതിയപ്പോ<br />
ചാറ്റമഴ. വെപ്രാളം നില്‍ക്കാനായി പെട്ടെന്നു തോന്നിയത് തലവഴി കുറച്ചു വെള്ളം<br />
ഒഴിക്കാനാണ്. കുളികഴിഞ്ഞപ്പോ ദാ വരുന്നു ഏമ്പക്കത്തിന്റെ ഒരു പരമ്പര.<br />
അപ്പോ ദദാണ് കാര്യം. ഗ്യാസ്.<br />
കുറേ നാളായി ഈ സാധനത്തിന്റെ ശല്യമില്ലായിരുന്നു.<br />
പഴമാണ് പറ്റിച്ചത്.<br />
<div style="color: white;">.</div>ഫയര്‍സ്റ്റേഷനടുത്തുള്ള കടമുറികളിലൊന്നില്‍ ചെറിയ കപ്പില്‍ തൈരുകിട്ടും.<br />
അങ്ങോട്ടു നടന്നു തൈരും വാങ്ങിമടങ്ങുമ്പോള് ഇതില്‍<br />
പച്ചമുളക്, കറിവേപ്പില, ഉള്ളി, ഇഞ്ചി, ഉപ്പ് എന്നിവയിട്ട് വെള്ളമൊഴിച്ച്<br />
ഒരു ഗ്ലാസ് മൊന്തുന്നതിനേപ്പറ്റി ഓര്‍ത്തതേയുള്ളൂ. പാതി രോഗം മാറി.<br />
<div style="color: white;">.</div>പട്നായിക് ഹോട്ടലില്‍ ചപ്പാത്തിയുണ്ടാക്കുന്നു.<br />
എന്നും രാത്രി ഉണക്കറോട്ടിയാണ് ഭക്ഷണം.<br />
ഇതാണെങ്കില്‍ നെയ്യില്‍ മൊരിച്ചത്.<br />
ചോറും സ്വാദില്ലാത്ത സാമ്പാറും ഹൌസ് ഓണര്‍ ദാനം തന്ന<br />
മസാല കൂടിയ വെണ്ടയ്ക്കാക്കറിയും വീട്ടിലിരുപ്പുണ്ട്.<br />
ചെന്നിട്ട് എല്ലാം കൂടി എടുത്ത് തൊട്ടില് കളയണമെന്ന് കരുതിയതായിരുന്നു.<br />
തൈര് എല്ലാം മാറ്റി മറിച്ചിരിക്കുന്നു.<br />
മുറിയിലെത്തി.<br />
കറിവേപ്പിലയെടുത്തു.<br />
പച്ചമുളകരിഞ്ഞു.<br />
ഉള്ളിയരിഞ്ഞു.<br />
ഇഞ്ചി കൊത്തിയരിഞ്ഞു.<br />
തൈരില്‍ ഇവയെല്ലാമിട്ട് നന്നായി മിക്സ് ചെയ്തു.<br />
ചോറില്‍ ഗ്രീന്‍ പീസും കാരറ്റ് കഷ്ണങ്ങളും ഇട്ടിട്ടുണ്ടായിരുന്നു.<br />
(സഫ്രോണ്‍, വെള്ള, പച്ച..ഇപ്പോഴും ഇന്‍ഡിപ്പെന്റന്‍സ് ഡേയുടെ ഹാങ്ങോവറിലാണ്).<br />
അപ്പോഴാണ് മോരും വെള്ളം എന്ന പ്ലാന്‍ മാറ്റിയിട്ട്<br />
തൈരുസാദം എന്ന ആശയത്തിലേക്കു വന്നത്. (ശരിക്കുള്ള<br />
തൈരുസാദം കഴിച്ചിട്ടുള്ള തമിഴന്മാരും മലയാളികളും എന്നോടു ക്ഷമിക്കുക).<br />
ചോറും തൈരും കൂടി നന്നായി മിക്സ് ചെയ്തു.<br />
ചെയിന്‍ റിയാക്ഷന് എന്നൊക്കെ പറയുമ്പോലെ എനിക്ക് അടുത്ത<br />
മിക്സിങ്ങിനുള്ള ഐഡിയ വന്നു.<br />
വീട്ടുടമസ്ഥയുടെ മസാലയില്‍ വേവിച്ച വെണ്ടയ്ക്കക്കഷ്ണങ്ങള് എടുത്ത്<br />
എന്റെ നിര്‍ജ്ജീവമായ സാമ്പാറിലേക്കിട്ടപ്പോള് - പെര്‍ഫക്ട് ബ്ലെന്‍ഡ്.<br />
ഈ ബുദ്ധി നേരത്തേ തോന്നാത്തതില്‍ എനിക്ക് ലജ്ജ തോന്നി.<br />
രണ്ടുരുള കഴിച്ചപ്പോഴേക്കും വീണ്ടും പുതിയ ആശയം ഉണര്‍ന്നു.<br />
ഈ തൈരുസാദം മിക്സും സാമ്പാര്‍ മിക്സും കൂടി ഒന്നുകൂടി മിക്സ് ചെയ്താലോ?<br />
പശുവിനു കൊടുക്കുന്ന കാടി പോലത്ത ഒരു സംഭവമായിരുന്നു ഉല്‍പ്പന്നം.<br />
ചപ്പാത്തി മുറിച്ച് ഈ ഘോരദ്രാവക മിശ്രിതത്തിലിട്ട് എല്ലാം കൂടി<br />
വാരിവലിച്ചകത്താക്കിയതോടെ സകല സൂക്കേടും പമ്പകടന്നു.<br />
നമ്മക്കിതൊക്കേ പറ്റൂ.<br />
<div style="color: white;">.</div>ഗുണപാഠം:<br />
<div style="color: white;">.</div>(1) ഭാര്യയെ കാണിക്കാന്‍ മസിലുണ്ടാക്കരുത്.<br />
(2) പാളയന്‍ തോടന് പഴം കഴിച്ചിട്ട് ഡം ബെല്‍സ് പൊക്കരുത്.<br />
(3)മൈ സോറി തൈര് ഗ്യാസിനെ ശമിപ്പിക്കുകയും ബുദ്ധിയെ ഉണര്‍ത്തുകയും ചെയ്യും..<br />
<div style="color: white;">.</div>പിന്നെ,<br />
ആദ്യം എഴുതിയ ജോസുകുട്ടിസാറിന്റെ ഉദ്ധരണി മദ്യത്തെക്കുറിച്ചാണോ<br />
അതോ മറ്റു വല്ലതിനേയും കുറിച്ചാണോ എന്ന് എനിക്കിപ്പോഴും സംശയമുണ്ട്.<br />
<span style="color: white;">. </span></div>വലിയവരക്കാരന്‍http://www.blogger.com/profile/17708276141806311630noreply@blogger.com1tag:blogger.com,1999:blog-6379989828327267427.post-32962459610553358042011-10-06T18:40:00.000+05:302011-10-06T18:40:42.898+05:30പാദപട്ടണം<div dir="ltr" style="text-align: left;" trbidi="on"><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmz9zLNU9SRXrAncN330kIAkLd4ZNWUJbii7Sj9qYZ2DXonprPPVUK53OluegYihicaPXR76NLlJ82OKPT2XxcTPKWNbdhfS84RZUi1dGX0ZedFFpDE-7UvMaMT7JbbIbnqfBy0vIDXJw/s1600/IMG0115A.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="260" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmz9zLNU9SRXrAncN330kIAkLd4ZNWUJbii7Sj9qYZ2DXonprPPVUK53OluegYihicaPXR76NLlJ82OKPT2XxcTPKWNbdhfS84RZUi1dGX0ZedFFpDE-7UvMaMT7JbbIbnqfBy0vIDXJw/s320/IMG0115A.jpg" width="320" /></a></td></tr>
<tr><td class="tr-caption" style="text-align: center;">പടിഞ്ഞാറെ മലനിരകള്‍<br />
</td></tr>
</tbody></table><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEixwVVu-HZrcrI4DYscUcuPlxDG7uVs0F7BazMmGLbZ1Z8G7s27_aIwwQhUFhTkCqk5Xfw4YmhkUkyDsIWK_eYNjtG-TqBZ5N9d0pOQL0UQfrCdlzEFcddFN84DOdE3mLCAQ2YLlcM51kk/s1600/IMG0114A.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="260" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEixwVVu-HZrcrI4DYscUcuPlxDG7uVs0F7BazMmGLbZ1Z8G7s27_aIwwQhUFhTkCqk5Xfw4YmhkUkyDsIWK_eYNjtG-TqBZ5N9d0pOQL0UQfrCdlzEFcddFN84DOdE3mLCAQ2YLlcM51kk/s320/IMG0114A.jpg" width="320" /></a></td></tr>
<tr><td class="tr-caption" style="text-align: center;">മലമുകളിലെ അമ്പലമുറ്റത്തുനിന്നുള്ള ദൃശ്യം</td></tr>
</tbody></table><br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
ഒറീസ്സയിലെ പര്ലക്കമണ്ടിയില് നിന്നും ആന്ധ്രാപ്രദേശിലെ പാദപട്ടണത്തിലേക്കാണ് യാത്ര.<br />
ദൂരം 3 കിലോ മീറ്റര്‍!<br />
റോഡു നിറയെ പശുക്കള്‍.<br />
ഓട്ടോറിക്ഷയ്ക്കുള്ളില്‍ ഉച്ചത്തില്‍ വച്ച തെലുങ്കു സംഗീതം.<br />
നൂറുകണക്കിന് പശുക്കളുടെ ഇടയിലൂടെ വണ്ടി കുലുങ്ങി കുലുങ്ങി നീങ്ങുമ്പോള്‍<br />
പശുക്കളുടെ കുലുങ്ങുന്ന പിന്ഭാഗങ്ങള്ക്കു പശ്ചാത്തലമായി കോളിവുഡ് താളമേളം.<br />
ക്യാമറ കയ്യിലുണ്ടായിരുന്നെങ്കില്‍ ശരിക്കും ചിരിപ്പിക്കുന്ന ഒരു വീഡിയോ ക്ലിപ് കിട്ടിയേനേ.<br />
ഡ്രൈവറുടെ സീറ്റില്‍ കൂടെയിരിക്കുന്ന പയ്യന് പശുക്കളെ തൊട്ടു തലോടിയാണ് യാത്ര.<br />
ഞാന്‍ കയറിയതോടെ പിന് സീറ്റില്‍ അകന്നിരുന്ന ഒരു വൃദ്ധനും വൃദ്ധയും അപ്പോഴേക്കും<br />
അടുത്തിരുന്നു.<br />
ഇവിടെയൊക്കെ ഏത് ഓട്ടോറിക്ഷാക്കാരനോടു എന്തു ചോദിച്ചാലും ഉടനടി ഒരു റെഡിമേഡ്<br />
ഉത്തരമുണ്ട്. ‘തര്‍ട്ടി റുപ്പീസ്’.<br />
സായി മന്ദിറിലേക്കു പോകണ്ട. എന്നെ വഴിയില്‍ വിട്ടാല്‍ മതി. ഞാന്‍ പറഞ്ഞു.<br />
പങ്കിട്ടുള്ള യാത്രയാണ്. ആളൊന്നിന് അഞ്ചുരൂപ.<br />
<div style="color: white;">.</div>മലമുകളില്‍ പ്രൌഡിയോടെ ക്ഷേത്രം.<br />
ഷിര്‍ദ്ദിസായിയുടെ അമ്പലമാണ്.<br />
ഇരുവശവും വീടുകള്‍ നിറഞ്ഞ ഒരു തെരുവിലൂടെ ഞാനൊരു കുറുക്കുവഴി കണ്ടെത്തി.<br />
പിന്നെ പണ്ട് ടിക്കറ്റെടുക്കാതെ ക്രിക്കറ്റു കാണാനായി യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ കമ്പിവേലിക്കിടയിലൂടെ ഊര്‍ന്നു കയറിയപോലെ കുറ്റിക്കാട്ടിലൂടെ കുന്നുകയറി മറ്റൊരു ഷോര്‍ട്ട് കട്ട്. അമ്പലത്തിന്റെ പിന് മുറ്റത്തേക്ക്.<br />
നിര്‍മാല്യം സിനിമയിലെ കടവും അമ്പലവും ശാന്തിക്കാരന് ബാബു നമ്പൂതിരിയുടെ വരവും മനസ്സില്‍ മിന്നിമറഞ്ഞു. ആകാശം നിറയെ കാറ്.<br />
പടിഞ്ഞാറായി വയലറ്റിന്റെയും നീലയുടെയും പലതരം ഷെയ്ഡുകളിലായി ചെറുതും വലുതുമായി മലനിരകള്‍,<br />
ആകാശം, കസവു വലിച്ച പോലെ വെള്ളിമേഘം. അങ്ങു താഴെ ചെറു ചെറു വീടുകള്‍. ഉറുമ്പു മനുഷ്യര്‍.<br />
തെക്കും കിഴക്കും വടക്കുമായി പച്ച നിറഞ്ഞ വന്മലകള്. ഇളം കാറ്റ്. ഏകാന്തത.<br />
ഒരു കൊറ്റി മേഘങ്ങള്‍ക്കു മീതേ പറന്നു പോകുന്നു. ശ്രീരാമകൃഷ്ണ പരമഹംസരെ ഓര്‍ത്തു.<br />
കുട്ടിക്കാലത്ത് മഴമേഘങ്ങള്‍ മൂടിയ ആകാശത്ത് ഒരുകൂട്ടം കൊറ്റികള്‍ പറക്കുന്നതു കണ്ട് അദ്ദേഹം<br />
<div class="separator" style="clear: both; text-align: center;"></div>മോഹാലസ്യനായി വീണു പോയിരുന്നു.<br />
അമ്പലത്തിനുള്ളില്‍ ആരുമുണ്ടായിരുന്നില്ല.<br />
വാതില്ക്കല് വര്‍ത്തമാനം പറഞ്ഞു നിന്നിരുന്ന രണ്ടു പേര് ഉള്ളിലേക്കു വന്ന്<br />
എനിക്ക് തീര്‍ത്ഥവും ഭസ്മവും തന്നു. ഭണ്ഡാരത്തില് നാണയത്തുട്ടുകള്‍ നിക്ഷേപിച്ചിട്ട്<br />
ചുവരില്‍ പതിപ്പിച്ച കണ്ണാടിയില്‍ നെറ്റിയിലെ കുറിയുടെ ഭംഗി നോക്കി.<br />
മൈസൂര്‍ പാക്കിന്റ് ഒരു കഷ്ണമായിരുന്നു പ്രസാദം.<br />
ക്ഷേത്രത്തിനു വലതുവച്ച് മലയിറങ്ങുമ്പോള്‍<br />
തീര്‍ത്ഥവും ഭസ്മവും തന്ന ചെറുപ്പക്കാരന് കൂടെക്കൂടി.<br />
വീട്ടില്‍ വഴക്കിട്ടിറങ്ങിയതാണത്രേ.<br />
എങ്ങോട്ടു പോകണമെന്നറിയില്ല!<br />
ഭഗവാനോടു ചോദിക്കാനിറങ്ങിയതാണ്.<br />
മഴപെയ്തു തുടങ്ങി.<br />
പോക്കറ്റില്‍ നിന്നും പോപ്പി നാനോ പുറത്തെടുത്തു നിവര്‍ത്തി.<br />
ചെറുപ്പക്കാരനെ കുടക്കീഴിലേക്കു കൂട്ടി.<br />
റോഡെത്തിയപ്പോള്‍ വണ്ടിക്കൂലിക്കുള്ള കാശു കൊടുക്കാന്‍ തുറങ്ങിയെങ്കിലും<br />
അയാള്‍ വാങ്ങിച്ചില്ല.<br />
<br />
മഴ മാറി.<br />
ചന്ത.<br />
ചെറിയ ചെറിയ ഒരുപാട് കുടകള്‍.<br />
ഒരു തുണിക്കട.<br />
കോട്ടണ്‍ സാരികള്‍ അടുക്കിവച്ചിരിക്കുന്നു.<br />
കൈത്തറിയാണ്.<br />
ആന്ധ്രയിലെ ശ്രീകാകുളം എന്ന സ്ഥലത്ത് നിര്‍മ്മിച്ചവയാണ്.<br />
ഒറ്റനിറം. രണ്ടറ്റത്തും വള്ളിനിറത്തില് പട്ടില്‍ നെയ്ത വര.<br />
ഇത്രയേ ഉള്ളൂ.<br />
കരിനീല, ഇരുണ്ട കാപ്പിപ്പൊടി, വയലറ്റിന്റെ ഏറ്റവും ഡാര്‍ക് ഷെയ്ഡ്.<br />
ഇവയില്‍ ഏതെടുക്കണം എന്നു കരുതി നില്ക്കുമ്പോള് ഭാര്യയുടെ<br />
അതേ നിറമുള്ള ഒരു യുവതിയും ഭര്‍ത്താവും കടയിലെത്തി.<br />
അമ്മാ, ഇതില്‍ ഏതെടുക്കണം? ഞാന്‍ ചോദിച്ചു.<br />
പെണ്ണീനു നാണമായി.<br />
കടക്കാരന് തെലുങ്കിലെക്കു മൊഴിമാറ്റിയപ്പോള്‍ അവര്‍ പറഞ്ഞു:<br />
രണ്ടും കൊള്ളത്തില്ല. ലൈറ്റ് കളര്‍ വല്ലതുമെടുക്ക്.<br />
അങ്ങനെ ഞാന്‍ മജന്ത നിറത്തിലുള്ള ഒരു സാരിയും ചേരുന്ന<br />
ബ്ലൌസ് പീസു മായി പുറത്തിറങ്ങി. പത്തുമീറ്റര്‍ നടപ്പിനിടയില്‍<br />
പത്തു തവണയെങ്കിലും കവര്‍ തുറന്ന് ഇതെന്തൊരു കളര്‍ എന്ന്<br />
വീണ്ടും വീണ്ടും നോക്കി.<br />
കീശ കാലിയായിരുന്നു.<br />
എ.ടി.എം. അന്വേഷിച്ച് കണ്ടെത്തി.<br />
കാശെടുത്ത് പുറത്തിറങ്ങിയപ്പോഴേക്കും കോരിച്ചൊരിയുന്ന മഴ.<br />
ജീന്‍സും ഷര്‍ട്ടും നനഞ്ഞു കുതിര്‍ന്നു. പര്ലക്കാമണ്ഡിയിലേക്കുള്ള<br />
മടക്കയാത്രയ്കായി ഓട്ടോറിക്ഷ തയ്യാറായിക്കിടക്കുന്നു.<br />
കയറിയിരുന്നു.<br />
നാലുപേര്‍ കൂടി കയറിയതോടെ വണ്ടി ചലിച്ചു.<br />
മഴ നില്ക്കുന്നില്ല.<br />
അങ്ങോട്ടുള്ള യാത്രയില്‍ പശുക്കളുടെ പിന്ഭാഗങ്ങളാണെങ്കില് ഇപ്പോള്‍<br />
ചേല നനഞ്ഞൊട്ടിയ ചന്തികളാണ്.<br />
ഒരു വരമ്പത്തുകൂടി നിരനിരയായി നനഞ്ഞു വരുന്നു, പണിക്കാര്.<br />
പ്ലാസ്റ്റിക് കവറു കൊണ്ട് ദേഹം മറച്ച് മറ്റൊരു കൂട്ടര്.<br />
ഇരു വശവും വയലാണ്.<br />
വയലുകള്‍ക്കും അപ്പുറം മലനിരകള്‍.<br />
നല്ല തണുപ്പ്.<br />
ഇടയ്ക്കിടയ്ക്ക് വശത്ത് കെട്ടിമറച്ച ചാക്ക് കാറ്റത്ത് മാറുമ്പോള്‍<br />
ഒരു കുടം വെള്ളം വീതം ദേഹത്തു വീഴും.<br />
ഇതായിരിക്കും<br />
ഈ മണ്‍സൂണ്‍ ടൂര്‍!<br />
<br />
<br />
<br />
<br />
<br />
<br />
</div>വലിയവരക്കാരന്‍http://www.blogger.com/profile/17708276141806311630noreply@blogger.com1tag:blogger.com,1999:blog-6379989828327267427.post-46364472171058972602011-10-01T10:50:00.002+05:302011-10-06T17:55:24.842+05:30ജഗദീഷ് പറഞ്ഞ കഥ<div dir="ltr" style="text-align: left;" trbidi="on"><span style="color: #993300;">ഒക്ടോബര്‍ 2</span><br />
<span style="color: #993300;">ഗാന്ധിജയന്തി.</span><br />
<span style="color: #993300;">ചിലര്‍ ഗാന്ധിജിയെക്കുറിച്ച്</span><br />
<span style="color: #993300;">സംസാരിച്ചു.</span><br />
<span style="color: #993300;">ചിലര്‍ ഗാന്ധിജിക്കിഷ്ടപ്പെട്ട ചില</span><br />
<span style="color: #993300;">ഭജനകള്‍ പാടി.</span><br />
<span style="color: #993300;">ജഗദീഷാകട്ടെ, സത്യത്തെക്കുറിച്ച് ഒരു</span><br />
<span style="color: #993300;">കഥയാണ് പറഞ്ഞത്.</span><br />
<span style="color: #993300;">അതിങ്ങനെയായിരുന്നു:</span><br />
<span style="color: #993300;"><span style="color: white;">. </span></span><br />
<div style="color: black;">ഗ്രാമത്തിലായിരുന്നു എന്റെ വീട് </div><div style="color: black;">വീടിനു പിന്നിലായി ധാരാളം തെങ്ങുകളുണ്ടായിരുന്നു.</div><div style="color: black;">തേങ്ങയിടുവാനായി പണിക്കാരന് വരും.</div><div style="color: black;">തേങ്ങകളുടെ എണ്ണമനുസരിച്ചായിരുന്നു കൂലി.</div><div style="color: black;">ഞാനും അമ്മയും സഹോദരങ്ങളും കൂടി തേങ്ങകള്‍</div><div style="color: black;">താഴെ വീഴുമ്പോല്‍ അവയില്‍ ചിലതെടുത്ത് ഒളിച്ചു വയ്ക്കും.</div><div style="color: black;">തെങ്ങുകയറ്റക്കാരനെ പറ്റിക്കാനായിരുന്നു ഇത്. അയാള്‍</div><div style="color: black;">താഴെ ഇറങ്ങി നാളികേരങ്ങളുടെ എണ്ണമെടുക്കുമ്പോള്‍</div><div style="color: black;">ഒളിച്ചുവച്ചവ ഒഴിവാവും. അങ്ങനെ കൂലിയില്‍ കുറവു വരും.</div><div style="color: black;">ഈ കള്ളത്തരത്തിലെ മിച്ചം തികച്ചും തുഛമായിരുന്നു.</div><div style="color: black;">എങ്കിലും ഞങ്ങള്‍ ആ പതിവു തുടര്‍ന്നു വന്നു.</div><div style="color: black;">പിന്നീട് അമ്മ അസുഖക്കാരിയായി.</div><div style="color: black;">കാന്‍സറായിരുന്നു.</div><div style="color: black;">അന്നൊരിക്കല്‍ തെങ്ങുകയറ്റക്കാരന് വന്നപ്പോള്‍ </div><div style="color: black;">അമ്മ കട്ടിലില്‍ അനക്കമില്ലാതെ കിടക്കുകയായിരുന്നു. </div><div style="color: black;">ഞങ്ങള്‍ പതിവു തെറ്റിച്ചില്ല. </div><div style="color: black;">താഴെ വീണ തേങ്ങകളില്‍ ചിലത് പണിക്കാരന് കാണാതെ </div><div style="color: black;">എടുത്തു ചായ്പിലേക്കിട്ടു.</div><div style="color: black;">എന്നാല്‍ അന്ന് അമ്മ പറഞ്ഞു </div><div style="color: black;">അവയെല്ലാമെടുത്ത് പുറത്തേക്കിട്ടേക്കൂ.</div><div style="color: black;">ചെറുതെങ്കിലും അത്തരം കള്ളങ്ങള്‍ പോലും അവരുടെ </div><div style="color: black;">അപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായിരിക്കാമെന്ന് അവര്‍</div><div style="color: black;">ഭയപ്പെട്ടിരുന്നോ?</div><div style="color: black;"><br />
</div><span style="color: #993300;"> </span><br />
<span style="color: #993300;"> </span></div>വലിയവരക്കാരന്‍http://www.blogger.com/profile/17708276141806311630noreply@blogger.com0